ഇരുന്പഴിയുടെ കാവൽക്കാരിയായി ലിജിമോൾ
ഇരുന്പഴിയുടെ കാവൽക്കാരിയായി ലിജിമോൾ
Sunday, February 26, 2017 12:14 PM IST
തിരുവനന്തപുരം: അടുക്കളയിലെ നാലു ചുമരുകൾക്കുള്ളിൽ നിന്ന് ഇരുമ്പഴിയുടെ കാവൽക്കാരിയായി കാക്കിക്കുപ്പായമിട്ട് ഉറച്ച ചുവടുകളോടെ പൂജപ്പുര മൈതാനത്തു നടന്ന പരേഡിൽ മുഖ്യമന്ത്രിക്കു സല്യൂട്ട് നൽകി നടന്നകലുമ്പോൾ പെണ്‍കരുത്തിന്‍റെ പര്യായമായി അവൾ മാറി. 128 പേരടങ്ങുന്ന അസിസ്റ്റന്‍റ് ജയിൽ വാർഡൻമാരുടെ ട്രെയിനിംഗ് ബാച്ചിലെ ഏക വനിതാ വാർഡനായി നിയമിതയായ എ.എസ് ലിജിമോളായിരുന്നു അത്.

ഇടുക്കി നെടുങ്കണ്ടം സ്വദേശിനിയായ ലിജിമോൾ അട്ടകുളങ്ങര വനിതാ ജയിലിൽ ജോലി ചെയ്തു വരികയായിരുന്നു. ഇവിടെ നിന്നാണ് ഓഫീസ് ജോലിയിൽ നിന്ന് ജയിൽ വാർഡനായി കാറ്റഗറി മാറ്റിയത്. ഇനി ജയിലിലെ മറ്റു വനിതാ വാർഡൻമാർക്കൊപ്പം കുറ്റവാളികൾക്ക് ഇവർ നേർവഴി കാട്ടും.


തന്നെ ഏൽപിച്ച ഉത്തരവാദിത്വം നൂറു ശതമാനം ഭംഗിയായി നിർവഹിക്കുമെന്ന് ലിജിമോൾ പറയുന്നു. പാസിംഗ് ഔട്ട് പരേഡിലെ ഏക വനിതാ ജയിൽ വാർഡനായി ശിരസുയർത്തി നിന്ന ലിജിയെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേകം അഭിനന്ദിച്ചു. നെടുങ്കണ്ടം അറക്കപ്പറമ്പിൽ ശിവരാമൻ -ജലജ ദമ്പതികളുടെ മകളായ ലിജിമോൾ ഭർത്താവ് ബിജുവിനും മക്കളായ അശ്വിൻ, അനൂപ് എന്നിവർക്കുമൊപ്പം തിരുവനന്തപുരത്താണു താമസം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.