പീഡനം: പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്
Saturday, February 25, 2017 2:59 PM IST
തൃശൂർ: ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന ആറുവയസുള്ള ബാലികയെ പീഡിപ്പിച്ച അമ്പത്തിനാലുകാരന് അഞ്ചു വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. ഇരയ്ക്ക് അമ്പതിനായിരം രൂപ നഷ്ടപരിഹാരം നല്കാനും ഉത്തരവിൽ പറയുന്നു.

ഇരിങ്ങാലക്കുട കടുപ്പശേരി പയ്യാക്കൽ വീട്ടിൽ ചാത്തന്‍റെ മകൻ മോഹനനെയാണു പോക്സോ സ്പെഷൽ കോടതിയുടെ ചുമതലയുള്ള അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി നിക്സണ്‍ എം. ജോസഫ് ശിക്ഷിച്ചത്.

2012 നവംബർ 26 നായിര‌ുന്നു കേസിനാസ്പദമായ സംഭവം. ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും പോക്സോ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിരുന്നില്ല.


സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യു തുടരന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹർജി കോടതി അംഗീകരിച്ചു. രഹസ്യമൊഴി മജിസ്ട്രേട്ടിനെക്കൊണ്ടു രേഖപ്പെടുത്തിച്ചു. തുടരന്വേഷണത്തിനുശേഷമാണു കേസ് വീണ്ടും കോടതിയിലെത്തിയത്.
പ്രോസിക്യൂഷനുവേണ്ടി 11 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകളും ഹാജരാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.