പാലക്കാട് നഗരത്തിൽ എട്ടേകാൽ കിലോ സ്വർണം പിടികൂടി
Saturday, February 25, 2017 2:42 PM IST
പാലക്കാട്: നഗരത്തിലെ സുൽത്താൻപേട്ട ജംഗ്ഷനിൽ 8.278 കിലോ സ്വർണം പിടികൂടി. ജില്ലയിൽനിന്നു തൃശൂരിലേക്കു കൊണ്ടുപോവുകയായിരുന്ന ബില്ലില്ലാത്ത സ്വർണമാണ് പിടികൂടിയത്. സ്വർണം കടത്തിയ മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. തൃശൂർ മണ്ണുത്തി, എടത്തറ സ്വദേശി ജിഷ്ണു (22), ചെറായി ചെറുകുന്നം സ്വദേശി ജനാർദ്ദനൻ (50), കോട്ടയം ഇളംപള്ളി തോട്ടുവായിൽ മുരുകൻ (49) എന്നിവരാണ് പിടിയിലായത്. ജില്ലാ ട്രാഫിക് പോലീസാണ് സ്വർണം പിടികൂടിയത്.


ഇന്നോവ കാറിലെത്തിയ സംഘത്തെ സംശയത്തെത്തുടർന്ന് ട്രാഫിക് പോലീസ് പരിശോധിക്കുകയായിരുന്നു. വിവിധ ജ്വല്ലറികളിൽ സ്വർണം വിതരണം ചെയ്തിട്ടുണ്ടെന്നു പിടിയിലായവർ മൊഴി നൽകി. പിടികൂടിയ സ്വർണം കോടതിയിൽ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.