സദാചാര ഗുണ്ടാ ആക്രമണം: ഇരയായ യുവാവ് മരിച്ചനിലയിൽ
സദാചാര ഗുണ്ടാ ആക്രമണം: ഇരയായ യുവാവ് മരിച്ചനിലയിൽ
Thursday, February 23, 2017 4:33 PM IST
അഗളി: കൊല്ലം കരുനാഗപ്പള്ളിയിൽ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഗളി കാരറ പള്ളത്തുവീട്ടിൽ ഗോപാലകൃഷ്ണൻ - ലത ദമ്പതികളുടെ മകനായ അനീഷ് (22) ആണ് മരിച്ചത്. വീടിനു സമീപത്തെ കൃഷിയിടത്തിലെ മരത്തിലാണ് ഇന്നലെ വൈകുന്നേരം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ 14നു കൊല്ലം കരുനാഗപ്പള്ളിയിലെ ബീച്ചിൽ പെണ്‍സുഹൃത്തുമൊന്നിച്ചിരിക്കുമ്പോഴാണ് സദാചാരഗുണ്ടകൾ അനീഷിനെ ആക്രമിച്ചത്. ഇവരുടെ വീഡിയോയും മൊബൈലിൽ പകർത്തിയിരുന്നു. സംഭവം സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചതോടെ യുവാവ് മാനസികമായി വിഷമത്തിലായിരുന്നു. ഇതിനിടെ, കൊല്ലത്തു പോലീസിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


കരുനാഗപ്പള്ളിയിൽ ഒരു സ്വകാര്യകമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു യുവാവ്. സംഭവത്തിനുശേഷം നാട്ടിലെത്തിയ അനീഷ് ഏറെ മാനസികവിഷമത്തിലായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു.

ഇന്നലെ വൈകുന്നേരം ആറിന് അനീഷിനെ കാണാത്തതിനെതുടർന്ന് അമ്മ ലത നടത്തിയ തെരച്ചിലിലാണ് തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. വിവരമറിയിച്ച പ്രകാരം അഗളി പോലീസ് സ്ഥലത്തെത്തി. ഇന്നു തുടർനടപടികൾ സ്വീകരിക്കും. അജീഷ് ഏകസഹോദരനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.