അഞ്ചു മെഡിക്കൽ കോളജുകളിൽ സമഗ്ര കാൻസർ കെയർ സെന്‍റർ
Thursday, February 23, 2017 4:33 PM IST
തിരുവനന്തപുരം: അഞ്ചു മെഡിക്കൽ കോളജുകളിൽ സമഗ്ര കാൻസർ കെയർ സെൻററുകൾ തുടങ്ങുമെന്ന് ഗവർണർ നയപ്രഖ്യാ പന പ്രസംഗത്തിൽ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ സ്പെഷലൈസ്ഡ് കാർഡിയോളജി ആൻഡ് കാർഡിയോ വാസ്കുലാർ തൊറാസിക് സർജറി കെട്ടിടം നിർമിക്കും.

കൊച്ചിയിൽ പുതിയ കാൻസർ സെൻറർ നിർമിക്കും. കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയോടു ചേർന്നുള്ള കേന്ദ്രത്തെ ആയുർവേദ സെൻറർ ഫോർ എക്സലൻസ് ഇൻ ചൈൽഡ് ആൻഡ് അഡോളസന്‍റ് ഹെൽത്ത് കെയർ ആക്കി മാറ്റും. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഓട്ടിസം പാർക്കുകൾ ആരംഭിക്കും. അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ മാതൃകയിൽ എല്ലാ വർഷവും തിയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള നടത്തും. കുട്ടികളുടെ ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കും.

കൂടുതൽ മാവേലി സ്റ്റോറുകൾ ആരംഭിക്കും. വന്യജീവി ശല്യം പരിഹരിക്കുന്നതിനായി ഈ വർഷം 220.5 കിലോമീറ്റർ ദൈർഘ്യത്തിൽ സൗരോർജവേലിയും ആനയെ പ്രതിരോധിക്കുന്നതിന് 2.91 കിലോമീറ്റർ വേലിയും 11.35 കിലോമീറ്റർ റെയിൽ വേലിയും നിർമിക്കും.


തോട്ടം തൊഴിലാളികൾക്കു വേണ്ടി ഭവനപദ്ധതി കൊണ്ടു വരും. കെഎസ്ആർടിസി പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം നഗരങ്ങളിൽ 250 സിഎൻജി വാഹനങ്ങൾ സർവീസ് ആരംഭിക്കും. ഇടുക്കിയിലെ ഇടമലക്കുടിക്കു വേണ്ടി പ്രത്യേക പാക്കേജ് നടപ്പിലാക്കും. സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുന്ന ന്യൂനപക്ഷങ്ങൾക്ക് കോഴ്സിന്‍റെയും ഹോസ്റ്റലിന്‍റെയും ഫീസ് മടക്കി നൽകുന്ന പദ്ധതി ആവിഷ്കരിക്കും. മദ്രസ അധ്യാപകർക്കായി ക്ഷേമനിധി ആരംഭിക്കും. വിവിധ വകുപ്പുകളിലെ താത്കാലിക ജോലിക്കാരെയും കരാർ തൊഴിലാളികളെയും താത്കാലിക തൂപ്പുകാരെയും കുറഞ്ഞ വേതനക്കാരെയും ഇഎസ്ഐ പദ്ധതിയുടെ കീഴിൽ കൊണ്ടുവരും.

മണലിന്‍റെ ആവശ്യകത നിറവേറ്റുന്നതിനായി പരിസ്ഥിതിക്കു ഹാനികരമാകാത്ത വിധം ആഴക്കടൽ മണൽ ഖനനം ഏറ്റെടുക്കും. ഡാം റിസർവോയറുകളിൽ നിന്നും മണലും കളിമണ്ണും ഖനനം ചെയ്യും. മികച്ച പ്രഫഷണൽ ബ്ലെൻഡേഴ്സിനെ ഉൾപ്പെടുത്തി പുതിയ തേയില ബ്രാൻഡ് പുറത്തിറക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.