തുടക്കം പൾസറിൽ;കീഴടങ്ങാൻ എത്തിയതും അതിൽത്തന്നെ
തുടക്കം പൾസറിൽ;കീഴടങ്ങാൻ എത്തിയതും അതിൽത്തന്നെ
Thursday, February 23, 2017 4:17 PM IST
കൊച്ചി : പോലീസിന്‍റെ പിടിയിലായ സമയത്തും പൾസർ ബൈക്കുമായുള്ള ബന്ധം വിടാതെ സുനി. പൾസർ സുനിയെന്ന പേരിനെ അന്വർഥമാക്കുന്ന വിധം ഇയാൾ കീഴടങ്ങാൻ എത്തിയതും പൾസർ ബൈക്കിൽ തന്നെ. നടിയെ ആക്രമിച്ചതു മുതൽ കത്തിനിന്ന സിനിമാ സ്റ്റൈലിന് ഇളമ്പകപ്പിള്ളി സ്വദേശി സുനിൽകുമാർ എന്ന പൾസർ സുനി അതേ സ്റ്റൈലിൽ തന്നെ പോലീസ് പിടിയിലായി.

സുനിയും കൂട്ടാളി വിജീഷും ആളറിയാതിരിക്കാൻ ഹെൽമെറ്റും ജാക്കറ്റും ധരിച്ചാണു ബൈക്കിൽ സഞ്ചരിച്ചത്. ബൈക്ക് കോടതി വളപ്പിലേക്കു കയറ്റാതെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ വച്ച ശേഷമാണ് കോടതിക്കുള്ളിലേക്ക് പ്രതികൾ ഓടിക്കയറിയത്. തമിഴ്നാട്, ചെന്നൈ ഈസ്റ്റ് രജിസ്ട്രേഷനിലുള്ള ടിഎൻ 04 1496 നമ്പർ കറുത്ത പൾസർ ബൈക്കാണ് ഇവർ ഉപയോഗിച്ചത്. ഈ ബൈക്ക് എവിടെ നിന്നാണ് പ്രതികൾക്ക് ലഭിച്ചതെന്നും ആരു നൽകിയെന്നും അഥവാ മോഷ്ടിക്കപ്പെട്ടതാണോ എന്നുമുള്ള വിവരങ്ങൾ പോലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. ബൈക്ക് നിലവിൽ കോടതി പരിസരത്തു നിന്നു പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടില്ല.


നാടകീയമായ കീഴടങ്ങൽ തിരക്കഥ പോലെ തന്നെ സംഭവബഹുലമാണ് അയാളുടെ ക്രിമിനൽ ജീവിതവും. മോഷ്ടിച്ച പൾസറിൽ നിന്നായിരുന്നു തുടക്കം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ പൾസർ ബൈക്ക് മോഷ്ടിച്ച് മോഷണത്തിനു തുടക്കമിട്ടു. അന്ന് വീട്ടുകാർ പണം കൊടുത്ത് ആ മോഷണക്കേസിൽനിന്നു അയാളെ രക്ഷിച്ചു. പിന്നീടും ബൈക്ക് മോഷ്ടിക്കുമ്പോൾ പൾസറും യമഹയുമായിരുന്നു പ്രിയം. അതാണ് പൾസർ സുനി എന്ന് പേര് വീഴാൻ കാരണം. നിരവധി തവണ പോലീസ് പിടിയിലായിട്ടുണ്ടെങ്കിലും പുറത്തിറങ്ങുമ്പോൾ പഴയ പണി തുടരും. പല കേസുകളിലും ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇപ്പോഴും കോടനാട് പോലീസിൽ മോഷണ കേസ് നിലവിലുണ്ട്.

കുറച്ചുനാൾ ടാക്സി ഡ്രൈവറായും ഇയാൾ ജോലി ചെയ്തിരുന്നു. ഇതാണു ചലച്ചിത്രത്തിന്‍റെ മായികലോകത്തേക്ക് ഇയാളെ എത്തിച്ചത്. ഇതോടെ പൾസർ സുനിയുടെ മട്ടും ഭാവവും മാറി. ആഡംബര കാറുകളിലെത്തി നാട്ടുകാരെയും വീട്ടുകാരെയും ഇയാൾ വിസ്മയിപ്പിച്ചു. കൂട്ടുകെട്ടുകളും മാറി. ഇതോടെ നാട്ടിൽ തങ്ങുന്നത് തീരെ ഇല്ലാതായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.