കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേരളം ഇളവു തേടും
കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേരളം ഇളവു തേടും
Wednesday, February 22, 2017 4:09 PM IST
തിരുവനന്തപുരം: കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഉൾപ്പെടുന്ന പരിസ്ഥിതിലോല മേഖലയിൽ ഇളവു തേടി കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനവാസ മേഖലയിൽ പരിസ്ഥിതി ലോല മേഖലയായി കസ്തൂരി രംഗൻ റിപ്പോർട്ടിൽ കണ്ടെത്തിയ 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിന്‍റെ സംരക്ഷണാവകാശം സംസ്ഥാന സർക്കാരിനു നല്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാരിനെ സമീപിക്കും.

ഇതിന്‍റെ ഭാഗമായി ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി പുതുക്കിയ റിപ്പോർട്ട് സമർപ്പിക്കും. കസ്തൂരി രംഗൻ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള വനേതര പരിസ്ഥിതി ലോല പ്രദേശമായ 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിന്‍റെ സംരക്ഷണാവകാശം സംസ്ഥാന സർക്കാരിനു നല്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കസ്തൂരി രംഗൻ റിപ്പോർട്ടിൻമേൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു കേരളം നൽകിയ റിപ്പോർട്ടും തടസമാണെന്നും പുതിയ വിശദീകരണം തേടുമെന്നും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെ കഴിഞ്ഞ ദിവസം പറഞ്ഞതിനു പിന്നാലെയാണു കേരളത്തിന്‍റെ നിലപാട് അറിയിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.

വനേതര ഇഎസ്എ പ്രദേശത്തിന്‍റെ നടത്തിപ്പു സംബന്ധിച്ചു ജനങ്ങൾക്കിടയിൽ കടുത്ത ആശങ്കയാണ് ഉടലെടുത്തിട്ടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. 2014 ഫെബ്രുവരി 17നു പുറപ്പെടുവിച്ച കരടു വിജ്ഞാപനം അനുസരിച്ച് 9993.7 ചതുരശ്ര കിലോമീറ്റർ സ്ഥലമാണു സംസ്ഥാനത്തു പരിസ്ഥിതി ലോല പ്രദേശമായി നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ 9107 ചതുരശ്ര കിലോമീറ്റർ വനങ്ങൾ ഉൾപ്പെടുന്ന പരിസ്ഥിതി ലോല പ്രദേശമാണ്. ബാക്കി വരുന്ന 886.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ജനവാസ കൃഷി മേഖലയുമാണ്. ഈ മേഖലയുടെ സംരക്ഷണത്തിനു സംസ്ഥാനത്തിന് അനുവാദം നല്കണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ടു നിയമവ്യവസ്ഥയിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അത്തരത്തിൽ മാറ്റം വരുത്തി കേന്ദ്രത്തെ അറിയിക്കാനും സംസ്ഥാനം തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേരളം ആവശ്യപ്പെട്ടാൽ നേരത്തെ ഇറക്കിയ കരടു വിജ്ഞാപനത്തിൽ കൂടുതൽ ഇളവ് അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാണെന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അറിയിച്ചിരുന്നു. പശ്ചിമ ഘട്ട മേഖലയിൽ പൂർണമായി നിരോധിച്ച നിർമാണം അടക്കമുള്ള കാര്യങ്ങളിൽ നിയന്ത്രണത്തോടെ ചില മാറ്റങ്ങൾ വരുത്താൻ തയാറാണെന്നും അറിയിച്ചിരുന്നു.
കരടു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുമ്പ് ഇഎസ്എയായി പ്രഖ്യാപിച്ച ജനവാസ മേഖലയുടെ നിയന്ത്രണാധികാരം സംസ്ഥാനത്തിനു നൽകണമെന്ന ആവശ്യം സംസ്ഥാനം ഉന്നയിക്കുന്നതു പ്രയോജനം ചെയ്യുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനാവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാൻ സംസ്ഥാനം തയാറാണെന്നും അറിയിച്ചിട്ടുണ്ട്.

കസ്തൂരി രംഗൻ റിപ്പോർട്ട് അനുസരിച്ചു 123 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശമായി കേന്ദ്ര സർക്കാർ പട്ടികയിൽ പെടുത്തിയിരുന്നു. പിന്നീടു ജനവാസ മേഖലയെ ഒഴിവാക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ചുള്ള അന്തിമ വിജ്ഞാപനം വൈകുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.