നടിയെ ആക്രമിച്ച സംഭവം: പൾസർ സുനിക്കായി കോയമ്പത്തൂരിൽ അരിച്ചുപെറുക്കി പോലീസ്
നടിയെ ആക്രമിച്ച സംഭവം: പൾസർ സുനിക്കായി കോയമ്പത്തൂരിൽ അരിച്ചുപെറുക്കി പോലീസ്
Wednesday, February 22, 2017 4:09 PM IST
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രധാനപ്രതി പൾസർ സുനി എന്ന സുനിൽകുമാറിനും സഹായി വി.പി. ബിജീഷിനും വേണ്ടി കേരളത്തിനകത്തും പുറത്തും അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാവാതെ അന്വേഷണ സംഘം.
പ്രതികൾ കോയമ്പത്തൂരിലുണ്ടെന്ന സൂചനയെത്തുടർന്ന് ഒരു ഡിവൈഎസ്പി, രണ്ട് സിഐമാർ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് അന്വേഷണ സംഘങ്ങൾ സുനിക്കായി കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കോയമ്പത്തൂരിലും പരിസരത്തും തെരച്ചിൽ നടത്തിവരികയാണ്.

ഇരുവരും കോയമ്പത്തൂരിനടുത്ത് പീളമേട്ടിലോ പ്രാന്തപ്രദേശങ്ങളിലോ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. പൾസർ സുനിയുടെ മൊബൈൽ ഈ മേഖലയിലെ ഒരു ടവറിന്‍റെ പരിധിയിൽ കണ്ടെത്തിയിരുന്നു. എന്നാൽ അടിക്കടി ഇവർ സ്ഥലംമാറുന്നത് അന്വേഷണ സംഘത്തെ കുഴക്കുന്നു. എവിടെ ഒളിച്ചിരുന്നാലും കൈവശം പണമില്ലാത്തതിനാൽ ഇവർക്ക് പുറത്ത് വരാതിരിക്കാനാവില്ലെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

കഴിഞ്ഞദിവസം പാലക്കാട്നിന്നു പിടികൂടിയ മറ്റൊരു പ്രധാന പ്രതി മണികണ്ഠനെ പോലീസ് ഇന്നലെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. നടിയുടെ വാഹനവുമായി തങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം ഇടിപ്പിച്ചതെങ്ങിനെയെന്നും തുടർന്നുണ്ടായ സംഭവവികാസങ്ങളും ഇയാൾ പോലീസിനു വിവരിച്ചു നൽകി. അത്താണി പറമ്പയത്ത് വച്ചു നടി സഞ്ചരിച്ച കാറിൽ സുനിയാണ് ടെന്പോ ട്രാവലർ ഇടിപ്പിച്ചതെന്നാണ് ഇയാളുടെ മൊഴി.
നടിയെ തട്ടിക്കൊണ്ടുപോകുന്നതിന് എറണാകുളത്തുനിന്നു തൃശൂരിലേക്ക് ടെമ്പോ ട്രാവലർ ഓടിച്ചത് മണികണ്ഠനായിരുന്നു. തിരിച്ച് ഓടിച്ചത് സുനിയാണ്. പറമ്പയത്ത് വച്ചാണ് കാറിൽ ടെന്പോ ട്രാവലറിൽ ഇടിപ്പിക്കുന്നത്. നടിയെയാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന് സുനി പറഞ്ഞിരുന്നില്ല. പാലാരിവട്ടത്തെത്തിയപ്പോൾ സുനി കാറിൽ കയറി. നടിയെ സുനി ഉപദ്രവിക്കുന്പോൾ കാർ ഓടിച്ചിരുന്നതും മണികണ്ഠനായിരുന്നു. ഇതേസമയം ബിജീഷും കാറിലുണ്ടായിരുന്നു.


അക്രമത്തിന് മുമ്പു വടിവാൾ സലിം, പ്രദീപ് എന്നിവർ പാലാരിവട്ടത്ത് ഇറങ്ങി. ഇവരെയും കൂട്ടി മാർട്ടിൻ ടെന്പോ ട്രാവലർ ഓടിച്ചു പോയി. തിരിച്ച് നടിയേയുംകൊണ്ട് പാലാരിവട്ടത്ത് എത്തിച്ച് മണികണ്ഠനും സുനിയും ബിജീഷും ട്രാവലറിൽ കയറിപ്പോയിയെന്നും ഇതേസമയം മാർട്ടിൻ നടിയെയും കൊണ്ട് കാക്കനാട്ടേക്കും പോയെന്നുമാണ് മണികണ്ഠൻ മൊഴി നൽകിയത്. ടെന്പോ ട്രാവലർ പിന്നീട് തമ്മനത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.

മണികണ്ഠനെ ഇന്നലെ ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റിന്‍റെ ചേംബറിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾക്ക് ക്രിമിനൽ സംഘവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികൾ സംഭവദിവസം സഞ്ചരിച്ചിരുന്ന ടെന്പോ ട്രാവലർ ഇന്നലെ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽനിന്ന് പ്രതികളുടെ വിരലടയാളമടക്കമുള്ള തെളിവുകൾ തിരുവനന്തപുരത്തുനിന്ന് എത്തിയ പ്രത്യേക ഫോറൻസിക് സംഘം കണ്ടെത്തിയിട്ടുണ്ട്.

മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്തമാസം രണ്ടിലേക്ക് നീട്ടിയ സാഹചര്യത്തിൽ ഒളിവിലുള്ള പ്രതികൾ എറണാകുളത്തേയോ പരിസര പ്രദേശങ്ങളിലേയോ കോടതികളിൽ കീഴടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്. എന്നാൽ അത് നടക്കാത്ത സാഹചര്യത്തിൽ അന്വേഷണ സംഘം വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.