നടിയെ ആക്രമിച്ച സംഭവം: സർക്കാരിന് അലംഭാവമെന്നു പി.ടി. തോമസ്
നടിയെ ആക്രമിച്ച സംഭവം: സർക്കാരിന് അലംഭാവമെന്നു പി.ടി. തോമസ്
Wednesday, February 22, 2017 3:40 PM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാർ ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നതെന്നും സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്ന ആരോപണം പരിശോധിക്കണമെന്നും പി.ടി. തോമസ് എംഎൽഎ. പെരുന്പാവൂരിലെ നിയമ വിദ്യാർഥി ജിഷയുടെ രക്തത്തിൽ പാദമൂന്നി അധികാരത്തിൽ വന്ന സംസ്ഥാന സർക്കാർ ഇന്ത്യ കണ്ട ഏറ്റവും വലിയ പീഢനത്തിന് ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.

മുഖ്യമന്ത്രി മൗനം വെടിയണം. കേസന്വേഷണത്തിൽ മെഡിക്കോ ലീഗൽ പ്രോട്ടോക്കോൾ പാലിക്കാൻ ഇതുവരെ പോലീസ് തയാറായിട്ടില്ല. ചട്ടപ്രകാരമല്ല നടപടികൾ കൈക്കൊണ്ടിരിക്കുന്നത്. ഇത് കേസ് കോടതിയിൽ എത്തുന്പോൾ ദോഷം ചെയ്യുകയും പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ നൽകുകയും ചെയ്യും.


ഒരുമാസത്തെ ഗൂഢാലോചന നടത്തിയാണ് സംഭവങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് പുറത്തുവരുന്നത്. അസുഖകരമായ ചോദ്യങ്ങൾ ഒഴിവാക്കാനാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാതിരിക്കുന്നത്. എന്നിട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈകാരികമായി പ്രതികരിക്കുന്നതിലെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടണം. സംഭവം നടന്ന 17നു രാത്രി 11ന് ഡിജിപിയെ വിവരം അറിയിച്ചിരുന്നുവെന്നാണ് ലാൽ പറഞ്ഞത്. എന്നാൽ, 12ന് താൻ വിളിച്ചറിയിച്ചപ്പോഴാണ് ഐജിയും കമ്മീഷണറും വിവരം അറിഞ്ഞത്. 12.15ന് ഗാന്ധിനഗറിൽ ഉണ്ടെന്നറിഞ്ഞിട്ടും പ്രതി എങ്ങനെ രക്ഷപ്പെട്ടുവെന്നും പി.ടി. തോമസ് ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.