കർദിനാൾ പാറേക്കാട്ടിലിന്‍റെ ദർശനങ്ങൾ എക്കാലവും പ്രസക്തം: മാർ ആലഞ്ചേരി
കർദിനാൾ പാറേക്കാട്ടിലിന്‍റെ ദർശനങ്ങൾ എക്കാലവും പ്രസക്തം: മാർ ആലഞ്ചേരി
Monday, February 20, 2017 4:16 PM IST
കൊച്ചി: സഭയിലും സമൂഹത്തിലും എക്കാലവും പ്രസക്തമായ ദർശനധാരകളാണു കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ പങ്കുവച്ചതെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. എറണാകുളം -അങ്കമാലി അതിരൂപത മുൻ മെത്രാപ്പോലീത്തയും കേരളസഭയിലെ പ്രഥമ കർദിനാളുമായ മാർ ജോസഫ് പാറേക്കാട്ടിലിന്‍റെ മുപ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ നടന്ന അനുസ്മരണസെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭയുടെ സാംസ്കാരിക സാത്മീകരണവും സാംസ്കാരിക അനുരൂപണവും രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്‍റെ ചൈതന്യത്തിൽ നിന്നു പാറേക്കാട്ടിൽ പിതാവ് കണ്ടെത്തിയ പുതിയ ദർശനങ്ങളാണ്. ഇന്ന് സാംസ്കാരിക അനുരൂപണം ഏവരും അംഗീകരിക്കുന്ന ഒരു വിഷയമായിട്ടുണ്ട്. സാംസ്കാരിക അനുരൂപണങ്ങൾ പൊതുവായ ചർച്ചകളിലൂടെയും സഭാധികാരത്തിന്‍റെ അംഗീകാരത്തോടെയും നടപ്പിലാക്കാൻ ഇന്നു കത്തോലിക്കാ കൂട്ടായ്മയിലുള്ള എല്ലാ സഭകളും പരിശ്രമിക്കുന്നുണ്ട്.

ആഫ്രിക്കയിലെ സഭാനേതൃത്വം പാറേക്കാട്ടിൽ പിതാവിന്‍റെ ദർശനങ്ങൾ വലിയ ആവേശത്തോടെ പഠിക്കുന്നതും സ്വീകരിക്കുന്നതും മനസിലാക്കാനായിട്ടുണ്ട്. സാംസ്കാരിക അനൂരൂപണത്തിനു പാറേക്കാട്ടിൽ പിതാവ് മുന്നോട്ടുവച്ച ദർശനം എക്കാലവും സഭയിലും സമൂഹത്തിലും നിലനിൽക്കുന്ന ഉൾക്കാഴ്ചയായിരിക്കും.

എല്ലാ വിഭാഗം സന്ദർശകരെയും ഹൃദ്യമായി സ്വീകരിച്ച കർദിനാൾ പാറേക്കാട്ടിൽ, കാലഘട്ടത്തിനു ചേർന്ന വളർച്ച എറണാകുളം അതിരൂപതയ്ക്കു നൽകി. വൈദികരെയും അജഗണങ്ങളെയും എല്ലാ അർഥത്തിലും അനുയാത്ര ചെയ്ത മാർ പാറേക്കാട്ടിൽ രൂപപ്പെടുത്തിയ വിശാലമായ ഹൃദയബന്ധങ്ങൾ മാതൃകയാണെന്നും മാർ ആലഞ്ചേരി പറഞ്ഞു.


ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. മതത്തിനപ്പുറത്തു ക്രൈസ്തവികതയുടെ മാനുഷിക മുഖം മറ്റുള്ളവർക്കു പകർന്നു നൽകിയ മഹദ് വ്യക്തിത്വമായിരുന്നു മാർ പാറേക്കാട്ടിലെന്ന് അദ്ദേഹം പറഞ്ഞു. കർദിനാൾ മാർ പാറേക്കാട്ടിലിന്‍റെ വ്യക്തിത്വം, വീക്ഷണങ്ങൾ, സംഭാവനകൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ മോഡറേറ്ററായിരുന്നു.

എല്ലാവരെയും ഉൾക്കൊള്ളുന്ന കർദിനാൾ മാർ പാറേക്കാട്ടിലിന്‍റെ വിശാലമായ കാഴ്ചപ്പാട് സഭയ്ക്കും സമൂഹത്തിനും എക്കാലവും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ് മാർ തോമസ് ചക്യത്ത്, റവ.ഡോ. പോൾ തേലക്കാട്ട്, റവ.ഡോ. ജോസ് കുറിയേടത്ത് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

അതിരൂപത പ്രോ വികാരി ജനറാൾമാരായ മോണ്‍. റവ.ഡോ. ആന്‍റണി നരികുളം, മോണ്‍. സെബാസ്റ്റ്യൻ വടക്കുംപാടൻ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി സിജോ പൈനാടത്ത് എന്നിവർ പ്രസംഗിച്ചു. റവ.ഡോ. ആന്‍റണി നരികുളം എഡിറ്റു ചെയ്ത കർദിനാൾ മാർ പാറേക്കാട്ടിലിന്‍റെ ആത്മകഥ (കർദിനാൾ പാറേക്കാട്ടിലിന്‍റെ ജീവിതസ്മൃതി)യുടെ പ്രകാശനം മേജർ ആർച്ച്ബിഷപ് നിർവഹിച്ചു.

ഗ്രന്ഥത്തിന്‍റെ ആദ്യപ്രതി തോമസ് പാറേക്കാട്ടിൽ ഏറ്റുവാങ്ങി. തുടർന്നു ബസിലിക്കയിൽ മേജർ ആർച്ച്ബിഷപ്പിന്‍റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച സമൂഹബലിയിൽ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത് തുടങ്ങിയവർ സഹകാർമികരായിരുന്നു. മാർ പാറേക്കാട്ടിലിന്‍റെ കബറിടത്തിൽ ഒപ്പീസും ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.