കർദിനാൾ മാർ പടിയറ പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
Monday, February 20, 2017 3:51 PM IST
കൊച്ചി: സീറോ മലബാർ സഭയുടെ ആദ്യ മേജർ ആർച്ച്ബിഷപ്പും കേരളത്തിലെ രണ്ടാമത്തെ കർദിനാളുമായിരുന്ന മാർ ആന്‍റണി പടിയറയുടെ പേരിൽ കേരളത്തിലെ അച്ചടി മാധ്യമങ്ങളിലെ പ്രവർത്തകർക്കു സത്യദീപം വാരിക ഏർപ്പെടുത്തിയ കർദിനാൾ മാർ ആന്‍റണി പടിയറ മാധ്യമ അവാർഡിനു എൻട്രികൾ ക്ഷണിച്ചു. 2016ൽ മലയാള മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടതും മനുഷ്യാവകാശങ്ങളെയും മാനവിക മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുന്നതുമായ പരന്പരകൾ/ഫീച്ചറുകൾ/റിപ്പോർട്ടുകൾ തുടങ്ങിയവയാണ് അവാർഡിനു പരിഗണിക്കപ്പെടുക. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. വിവിധ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ 2016-ൽ പ്രസിദ്ധീകരിച്ച മികച്ച രചനകൾക്കുള്ള 25,000 രൂപയുടെ അവാർഡിനും എൻട്രികൾ ക്ഷണിച്ചു. അവാർഡിനു പരിഗണിക്കേണ്ട രചനകളുടെ മൂന്നു പ്രതികൾ പ്രസിദ്ധീകരിച്ച പത്രത്തിന്‍റെ എഡിറ്ററുടെ സാക്ഷ്യപത്രത്തോടുകൂടി ഏപ്രിൽ 30നു മുന്പായി കണ്‍വീനർ, കർദിനാൾ മാർ ആന്‍റണി പടിയറ മാധ്യമ അവാർഡ്, സത്യദീപം വാരിക, പിബി നന്പർ 1916, എറണാകുളം നോർത്ത്, പിൻ-682018 എന്ന വിലാസത്തിൽ അയയ്ക്കണം. കവറിൽ -കർദിനാൾ മാർ ആന്‍റണി പടിയറ മാധ്യമ അവാർഡ്- എന്നു രേഖപ്പെടുത്തണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.