സൗജന്യ ആരോഗ്യ പദ്ധതി നിർത്തലാക്കൽ; 25ന് ഉപവാസ സമരം
Sunday, February 19, 2017 2:22 PM IST
തിരുവനന്തപുരം: സാധാരണക്കാർക്കു സൗജന്യമായി വിദഗ്ധ ചികിത്സ നൽകാൻ യുഡിഎഫ് സർക്കാർ നടപ്പാക്കിയ സൗജന്യ ആരോഗ്യ പദ്ധതികൾ നിർത്തലാക്കിയതിൽ പ്രതിഷേധിച്ചു മുൻ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ 25നു സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവസിക്കും. ആവശ്യമായ തുക സർക്കാർ അനുവദിക്കാത്തതു മൂലം രോഗികൾക്കു ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥായാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാർ ആരംഭിച്ച വിവിധ സൗജന്യ ചികിത്സ പദ്ധതികൾ തുടരുന്നതിന് ആവശ്യമായ തുക അനുവദിക്കണം. കാരുണ്യ, ആർഎസ്ബിവൈ, ചിസ്, ചിസ് പ്ലസ്, സുകൃതം, ആരോഗ്യകിരണം, അമ്മയും കുഞ്ഞും, ശ്രുതി തരംഗം, താലോലം, അമൃതം ആരോഗ്യം, സൗജന്യ മരുന്നു വിതരണം എന്നിവ മതിയായ ഫണ്ടിന്‍റെ അപര്യാപ്തത മൂലം സ്തംഭനാവസ്ഥയിലാണ്. കാരുണ്യ പദ്ധതിക്ക് 854 കോടിയും സുകൃതം പദ്ധതിക്ക് 16 കോടി രൂപയുമാണു നിലവിലെ കുടിശിക.


സൗജന്യ പദ്ധതികളെല്ലാം നിർത്തലാക്കി പുതിയൊരു ആരോഗ്യ ഇൻഷ്വറൻസ് കൊണ്ടുവരുന്നതിനാണു സർക്കാർ ശ്രമിക്കുന്നത്. ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുമ്പോൾ ഇൻഷ്വറൻസിന്‍റെ പ്രീമിയത്തിന് ആനുപാതികമായി ചികിത്സാ സഹായം പരിമിതപ്പെടുത്തേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.