സ്പീക്കർക്കു സുധീരന്‍റെ കത്ത്
സ്പീക്കർക്കു സുധീരന്‍റെ കത്ത്
Wednesday, January 18, 2017 3:09 PM IST
തിരുവനന്തപുരം: നിയമസഭ വജ്രജൂബിലി നോട്ടീസിൽ നിന്നു ഗാന്ധിജിയുടെയും നെഹ്റുവിന്‍റെയും അംബേദ്കറിന്‍റെയും പ്രതിമകൾ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സ്പീക്കർക്ക് കെപസിസി പ്രസിഡന്‍റ് വി.എം. സുധീരന്‍റെ കത്ത്.

നിയമസഭാ മന്ദിരത്തിന്‍റെ മുന്നിൽ നിന്നു ചിത്രമെടുക്കുന്നതിനു പകരം നിയമസഭാ വളപ്പിനു പുറത്തെ ഇഎംഎസ് പ്രതിമ ശ്രദ്ധിക്കപ്പെടും വിധം ചിത്രമെടുത്ത് നോട്ടീസ് തയാറാക്കിയതാണു വിവാദമാകുന്നത്.

നിയമസഭാ കവാടത്തിനു മുന്നിൽ മഹാത്മജിയുടെ പ്രതിമയും അദ്ദേഹത്തിന്‍റെ ഇരുവശങ്ങളിലുമായി രാഷ്‌ട്ര ശിൽപ്പി ജവഹർലാൽ നെഹ്റുവിന്‍റെയും ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെയും പ്രതിമകളും അല്പം ദൂരെ മാറി കേരളത്തിന്‍റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസിന്‍റെ പ്രതിമയുമാണ് സ്ഥാപിച്ചിട്ടുള്ളത്.
എന്നാൽ, നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ നോട്ടീസിൽ മഹാത്മജിയുടെയും ജവഹർലാൽ നെഹ്റുവിന്‍റെയും അംബേദ്കറുടെയും പ്രതിമകളുടെ ചിത്രങ്ങൾ കാണാൻ കഴിയുന്നില്ല. ഇ.എം.എസിന്‍റെ പ്രതിമയുടെ ചിത്രം മാത്രമാണ് നോട്ടീസിൽ കാണുന്നത്. ഗാന്ധിജിയുടെയും നെഹ്റുവിന്‍റെയും അംബേദ്കറുടെയും പ്രതിമകളുടെ ചിത്രം ഒഴിവാക്കി ഇ.എം.എസിന്‍റെ പ്രതിമയുടെ ചിത്രം മാത്രം അച്ചടിച്ച് ഇറക്കിയത് തികഞ്ഞ അനൗചിത്യവും ദേശീയനേതാക്കളോടുള്ള അനാദരവുമാണെന്നും സുധീരൻ സ്പീക്കർക്കയച്ച കത്തിൽ പറയുന്നു.


കേരളനിയമസഭയുടെ വജ്രജൂബിലി ആഘോഷത്തോട് അനുബന്ധിച്ചുള്ള പരിപാടിയുടെ നോട്ടീസിൽ രാഷ് ‌ട്രപിതാവിനെയും രാഷ്‌ട്രശിൽപിയെയും ഭരണഘടനാ ശിൽപിയെയും ആഘോഷകമ്മിറ്റി തമസ്കരിച്ചത് പ്രതിഷേധാർഹമാണ്. ഇത്തരത്തിലുള്ള നടപടി ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും സുധീരൻ കൂട്ടിച്ചേർത്തു. എന്നാൽ മനഃപൂർവമായി അത്തരത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നും പരിശോധിക്കാമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. വിഷയം പരിശോധിക്കാമെന്ന് സ്പീക്കർ ഉറപ്പുനൽകിയതിനാൽ അത് മുഖവിലയ്ക്കെടുക്കുന്നെന്നും സുധീരൻ പിന്നീട് പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.