ഡിവൈഎഫ്ഐ ഗുണ്ടായിസം ന്യൂനപക്ഷങ്ങൾക്കു നേരേയുള്ള വെല്ലുവിളി: തലശേരി അതിരൂപത
Tuesday, January 17, 2017 4:44 PM IST
തലശേരി: ചെന്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന ഗുണ്ടാവിളയാട്ടം ന്യൂനപക്ഷ സ്ഥാപനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് തലശേരി അതിരൂപത. എൻജിനിയറിംഗ് കോളജിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ നിക്ഷിപ്ത താത്പര്യക്കാർ പ്രചരിപ്പിച്ച അപവാദപ്രചാരണങ്ങളുടെ സത്യാവസ്ഥപോലും പരിശോധിക്കാൻ ശ്രമിക്കാതെ നശീകരണലക്ഷ്യത്തോടെ കോളജ് കാന്പസിൽ ഡിവൈഎഫ്ഐ നടത്തിയ തെമ്മാടിത്തം ജനാധിപത്യമര്യാദകൾ മുഴുവൻ കാറ്റിൽ പറത്തുന്നതായിരുന്നു.

മാധ്യമങ്ങളിലുയരുന്ന അപവാദപ്രചരണങ്ങളുടെ പശ്ചാത്തലത്തിൽ കോളജ് മാനേജ്മെന്‍റും സിപിഎം ഉൾപ്പെടെയുള്ള രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും, എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളുമായി തുറന്ന ചർച്ചനടത്തിയിരുന്നു. ചർച്ചയിൽ ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ മാനേജ്മെന്‍റ് അംഗീകരിക്കുകയും ഇതേക്കുറിച്ച് സംയുക്തപ്രസ്താവന നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് എല്ലാവരും പൂർണസഹകരണം വാഗ്ദാനംചെയ്ത് പിരിഞ്ഞതുമാണ്. എന്നാൽ, രാഷ്‌ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യമാക്കി ഡിവൈഎഫ്ഐ പിറ്റേന്ന് മാർച്ച് നടത്തുകയും യാതൊരുവിധ പ്രകോപനവുമില്ലാതെ സ്ഥാപനം തല്ലിത്തകർക്കുകയുമായിരുന്നു.

ഭരണം കൈയാളുന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തിന്‍റെ ഭാഗമായ ഡിവൈഎഫ്ഐ നിയമം കൈയിലെടുത്ത് നടത്തിയ ഗുണ്ടായിസം രാഷ്‌ട്രീയ ധാർഷ്ട്യവും ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയുമായി മാത്രമേ കരുതാനാവൂ. ആക്ഷേപങ്ങളുണ്ടെങ്കിൽ പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പും പോലീസ് സംവിധാനവും കൈവശമുള്ള ഭരണകക്ഷി നടത്തിയ ഈ തെമ്മാടിത്തത്തിന് എന്തു ന്യായീകരണമാണുള്ളത്? കഴിഞ്ഞ ഇടതുഭരണകാലത്തെ സ്വാശ്രയ സമരത്തിന് സമാനമായ സാഹചര്യത്തിലേക്ക് ന്യൂനപക്ഷങ്ങളെ കൊണ്ടുചെന്നെത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് സംഘടിതമായ ഈ ആക്രമണമെന്നും സംശയമുയരുന്നുണ്ട്.

വിദ്യാർഥികളുടെ സംരക്ഷണത്തിന്‍റെ പേരിൽ സമരം നടത്തിയവർ വിദ്യാർഥികളെയും സ്റ്റാഫ് അംഗങ്ങളെയും കൈയേറ്റം ചെയ്തത് വിരോധാഭാസമാണ്. ഡിവൈഎഫ്ഐ ഇറക്കുമതി ചെയ്ത ഗുണ്ടകളുടെ ആക്രമണത്തിനിരയായവർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർത്ത് രാഷ്‌ട്രീയ ലാഭം കൊയ്യാനുള്ള ഈ നീക്കം അങ്ങേയറ്റം ലജ്ജാകരമാണ്.
ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേ മുഖ്യമന്ത്രി ഉയർത്തിയ അടിസ്ഥാനരഹിതമായ ആരോപണമാണ് ഇപ്രകാരമൊരു ആക്രമണത്തിന് ഡിവൈഎഫ്ഐക്ക് ഊർജം പകർന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി വസ്തുതാപരമായി സംസാരിക്കുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുകയും ചെയ്യേണ്ട വ്യക്തിയാണ്. എന്നിട്ടും വിദ്യാർഥികളുടെ നിയമവിരുദ്ധമായ പ്രവൃത്തികൾക്ക് പ്രോത്സാഹനം നൽകുന്നതരത്തിലുള്ള പ്രസ്താവനകൾ മുഖ്യമന്ത്രിയിൽനിന്നുണ്ടായത് അപലപനീയമാണ്. അക്രമപ്രവർത്തനങ്ങൾക്കുമുന്നിൽ പോലീസ് പാലിച്ച നിഷ്ക്രിയത്വം ഭരണകൂടത്തിന്‍റെ മനസ് വെളിപ്പെടുത്തുന്നതാണ്. കോളജിനുണ്ടായ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും സ്റ്റാഫിനും വിദ്യാർഥികൾക്കുമേറ്റ ഗുരുതരമായ പരിക്കും പരിഗണിച്ച് ഡിവൈഎഫ്ഐ നിരുപാധികം മാപ്പു പറയണം. ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുന്നത് ഭീരുത്വമാണ് -അതിരൂപത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.


അക്രമം ആസൂത്രിതം: മാനേജ്മെന്‍റ്

ചെമ്പേരി: വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ ഇന്നലെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ച് അവസാനിച്ച ശേഷം യാതൊരു പ്രകോപന സാഹചര്യവും ഇല്ലാതിരിക്കെ ഒരു സംഘം കോളജ് ഓഡിറ്റോറിയത്തിൽ കടന്നു നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നെന്ന് മാനേജ്മെന്‍റ് അറിയിച്ചു. കഴിഞ്ഞദിവസം വിദ്യാർഥികൾ, രക്ഷിതാക്കൾ, വിവിധ സാമുദായിക - രാഷ്‌ട്രീയ സംഘടനാ നേതാക്കൾ എന്നിവരുമായി മാനേജ്മെന്‍റ് നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള തീരുമാനങ്ങൾ ഇരുവിഭാഗവും അംഗീകരിച്ചിരുന്നു. അതിനുശേഷം ഇന്നലെ പ്രതിഷേധമാർച്ച് നടത്തിയതു കോളജിനു നാശനഷ്ടം ഉണ്ടാക്കാനുള്ള അവസരം സൃഷ്ടിക്കാൻ വേണ്ടിയായിരുന്നെന്നു വ്യക്തമാണെന്നു കോളജ് അധികൃതർ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ചു കോളജ് മാനേജ്മെന്‍റ് പ്രതിനിധികളുടെ നേതൃത്വത്തിൽ കോളജിലെ നാനൂറോളം വരുന്ന ജീവനക്കാർ ചളിമ്പറമ്പ് ജംഗ്ഷനിലേക്കു കറുത്ത തുണി കൊണ്ട് വായമൂടി കെട്ടി പ്രതിഷേധ മൗനജാഥ നടത്തി.

കോളജ് ചെയർമാൻ റവ. ഡോ. തോമസ് മേൽവെട്ടം, സ്ഥാപക ചെയർമാൻ മോണ്‍. മാത്യു എം. ചാലിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ജിനു വടക്കേമുളഞ്ഞനാൽ, സ്റ്റാഫ് സെക്രട്ടറി ഷിജിത്ത് തോമസ്, പിടിഎ സെക്രട്ടറി എം. വാസുദേവൻ നായർ എന്നിവർ പ്രസംഗിച്ചു.

എകെസിസി അപലപിച്ചു

തലശേരി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ക്രിസ്ത്യൻ സമുദായത്തെ തെറ്റായി ചിത്രീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയെയും ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജിൽ ആക്രമണം അഴിച്ചുവിട്ടു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയ ഡി വൈഎഫ്ഐ, എസ്എഫ്ഐ സംഘടനകളുടെ പ്രവർത്തനങ്ങളെയും കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത കമ്മിറ്റി അപലപിച്ചു. ഇടതുപക്ഷ നേതാക്കളുടെ മക്കളിൽ പലരും ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയാണു പഠിച്ചിറങ്ങിയതെന്നും ഇപ്പോൾ പഠിക്കുന്നതെന്നുമുള്ള വസ്തുത മറക്കരുതെന്നും യോഗം ഓർമിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.