കേന്ദ്രത്തിനു പിന്നാലെ ഗാന്ധിനിന്ദയുമായി സംസ്ഥാന സർക്കാരും
Tuesday, January 17, 2017 4:44 PM IST
തിരുവനന്തപുരം: കേന്ദ്ര സർക്കാരിനു പിന്നാലെ ഗാന്ധിനിന്ദയുമായി സംസ്ഥാന സർക്കാരും. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണ ചടങ്ങുമായി ബന്ധപ്പെട്ടു സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ ഗാന്ധിജിയുടെ പേര് ഒഴിവാക്കിയാണു ചടങ്ങുകൾ സംഘടിപ്പിക്കാൻ നിർദേശം നൽകിത്. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്‍റെ നോട്ടീസിലെ കവർ പേജിൽ മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കി, ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ ചിത്രം സൂപ്പർ ഇമ്പോസ് ചെയ്ത് അച്ചടിച്ച് ഇറക്കിയതും വിവാദങ്ങൾക്കു വഴി വച്ചു.

രക്തസാക്ഷിത്വ ദിനമായ ജനുവരി 30നു സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണക്കായി രണ്ടു മിനിറ്റു മൗനം ആചരിക്കണമെന്നു പറയുന്ന പൊതുഭരണ വകുപ്പിന്‍റെ സർക്കുലറിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് ഒന്നും പറയുന്നില്ല.

ഗാന്ധിജിയുടെ പേരില്ലാത്ത സർക്കുലർ എല്ലാ വകുപ്പുകൾക്കും വിതരണം ചെയ്തിട്ടുണ്ട്. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്‍റെ ഭാഗമായുള്ള നോട്ടീസിന്‍റെ കവർ പേജിൽ നിയമസഭാ കവാടത്തിനു മുന്നിലുള്ള ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കി, നിയമസഭയുടെ ഗേറ്റിനു പുറത്തുള്ള പാർക്കിലെ ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ ചിത്രം സൂപ്പർ ഇമ്പോസ് ചെയ്ത് അച്ചടിച്ച് ഇറക്കിയിരുന്നു. നിയമസഭയ്ക്കു മുന്നിലെ ഗാന്ധിജിയെ ഒഴിവാക്കി, സമീപത്തെ ഗേറ്റിനു വെളിയിൽ സ്ഥാപിച്ചിട്ടുള്ള ഇഎംഎസിന്‍റെ ചിത്രം ഉൾപ്പെടുത്തിയതിലൂടെ വഴി ബിജെപിയുടെ പിന്നാലെ കേരള സർക്കാരും നിയമസഭാ സെക്രട്ടറിയേറ്റും ഗാന്ധിനിന്ദ നടത്തുകയാണെന്നു കെപിസിസി വക്താവ് ജോസഫ് വാഴയ്ക്കൻ ആരോപിച്ചു.



രാഷ് ട്രപിതാവിന്‍റെ കാര്യത്തിൽ പിണറായി സർക്കാർ മോദിയുടെ പാതയിലാണു സഞ്ചരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30നു സ്വാതന്ത്ര സമര സേനാനികളുടെ സ്മരണക്കായി രണ്ടു മിനിറ്റ് മൗനം ആചരിക്കണമെന്നു പറയുന്ന സർക്കാർ ഉത്തരവിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തെക്കുറിച്ചു പരാമർശമില്ലാത്തത് അത്യന്തം ആശ്ചര്യമുളവാക്കുന്നു. ഇക്കാര്യത്തിലുള്ള സർക്കാർ തീരുമാനം ഗൂഢലക്ഷ്യത്തോടെയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സർക്കാർ തെറ്റു തിരുത്തണം. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.
ഗാന്ധിജിയെ ഒഴിവാക്കിയുള്ള രക്തസാക്ഷിത്വ ദിനം സംബന്ധിച്ച സർക്കുലർ തിരുത്താൻ സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ടു കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരനും രംഗത്തെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.