ഫാ. ജോർജ് കുന്നംകോട്ട് അന്തരിച്ചു
ഫാ. ജോർജ് കുന്നംകോട്ട് അന്തരിച്ചു
Tuesday, January 17, 2017 4:44 PM IST
തൊടുപുഴ: അവിഭക്ത കോതമംഗലം രൂപത മുൻ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോർജ് കുന്നംകോട്ട് (87) അന്തരിച്ചു. 2012 ൽ ഒൗദ്യോഗിക ചുമതലകളിൽ നിന്നു വിരമിച്ചതിനു ശേഷം മുതലക്കോടം സാൻജോ ഭവനിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ഭൗതികശരീരം നാളെ വൈകുന്നേരം അഞ്ചിന് സഹോദരപുത്രനും കർഷക യൂണിയൻ -എം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ റെജി കുന്നംകോട്ടിന്‍റെ നെടിയശാലയിലുള്ള ഭവനത്തിൽ കൊണ്ടുവരും. 20 നു രാവിലെ 10 നു ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11 നു നെടിയശാല സെന്‍റ് മേരീസ് ദേവാലയത്തിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രണ്ടിനു മാർ ജോർജ് പുന്നക്കോട്ടിൽ, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഇടുക്കി ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ എന്നിവരുടെ കാർമികത്വത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കുശേഷം നെടിയശാല സെന്‍റ് മേരീസ് പള്ളിയിൽ മൃതദേഹം സംസ്കരിക്കും.
അര നൂറ്റാണ്ടു കാലം കോതമംഗലം രൂപതയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ധീരമായ നേതൃത്വം നൽകിയ വൈദിക ശ്രേഷ്ഠനായിരുന്നു ഫാ. ജോർജ് കുന്നംകോട്ട്. മൂവാറ്റുപുഴ നിർമല ഹൈസ്കൂൾ അധ്യാപകനായും പതിനേഴുവർഷം പ്രധാന അധ്യാപകനായും സേവനമനുഷ്ഠിച്ചു.

അവിഭക്ത കോതമംഗലം കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി എന്ന നിലയിൽ 14 വർഷം പ്രവർത്തിച്ചു. ഈ കാലഘട്ടത്തിൽ കോതമംഗലം രൂപതയുടെ കീഴിൽ നാൽപ്പതോളം ഹൈസ്കൂളും നിരവധി യുപി സ്കൂളുകളും ആരംഭിച്ചു. മുരിക്കാശേരി പാവനാത്മ കോളജ് സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. കേരള പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ 12 വർഷം പ്രവർത്തിച്ചു. മുതലക്കോടം സാൻജോ വൈദിക മന്ദിരം, ഹോളി ഫാമിലി കോളജ് ഓഫ് നഴ്സിംഗ് മുതലക്കോടം എന്നീ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. തിരുബാല സഖ്യം രൂപതാ ഡയറക്ടർ, കാത്തലിക് സ്കൂൾ ടീച്ചേഴ്സ് ഗിൽഡ് ചാപ്ലെയ്ൻ, ഇന്‍റർചർച്ച് കൗണ്‍സിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജ് പ്രോ-മാനേജർ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു.


മുട്ടം കുന്നംകോട്ട് പരേതരായ ജോസഫിന്‍റെയും കത്രീനയുടെയും ഒൻപതു മക്കളിൽ മൂത്ത മകനായി 1930 ഒക്ടോബർ 14 നു ജനിച്ചു. നെടിയശാല സെന്‍റ് മേരീസ്, എൻഎസ്എസ് മണക്കാട്, ഗവ. ഹൈസ്കൂൾ തൊടുപുഴ, സെന്‍റ് തോമസ് ഹൈസ്കൂൾ തുടങ്ങനാട് എന്നിവിടങ്ങളിൽ നിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

എറണാകുളം സെന്‍റ് ആൽബർട്സ് കോളജിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദവും ബംഗളൂരു മൈസൂരു എഡ്യൂക്കേഷണൽ സൊസൈറ്റിയിൽ നിന്നു ബിഎഡ് ബിരുദവും നേടി. കാൻഡി പുന പേപ്പൽ സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കി. 1960 ഒക്ടോബർ നാലിന് പൗരോഹിത്യം സ്വീകരിച്ചു. കോതമംഗലം കത്തീഡ്രൽ അസി. വികാരിയായും മാറാടി, കരിമണ്ണൂർ, മുതലക്കോടം എന്നിവിടങ്ങളിൽ വികാരിയായും ശുശ്രൂഷ ചെയ്തു.

അന്നക്കുട്ടി സേവ്യർ ചുണ്ടാട്ട് കലൂർ, പരേതനായ കെ.ജെ. ജേക്കബ് കുന്നംകോട്ട്, നെടിയശാല, കുന്നംകോട്ട് കെ.ജെ. തോമസ് (സെന്‍റ്. അഗസ്റ്റിൻസ് കരിങ്കുന്നം, റിട്ട. അധ്യാപകൻ), സിസ്റ്റർ ലെയോണാർഡ് എസ്എച്ച് (അൽഫോണ്‍സ ഹോസ്റ്റൽ, മൂവാറ്റുപുഴ), സിസ്റ്റർ ജോയ്സ് മരിയ എസ്എച്ച് (ഹോളി ഫാമിലി ഹോസ്പിറ്റൽ, മുതലക്കോടം), മരിയ ജോർജ് കോതകുളത്തിൽ -ചെറുവാണ്ടൂർ, കെ.ജെ. ജോസഫ് (കലൂർ ഐയ്പ് മെമ്മോറിയൽ സ്കൂൾ, റിട്ട. എച്ച്എം) കുന്നംകോട്ട് മുട്ടം, കുസുമം അലക്സാണ്ടർ (വെള്ളയാംകുടി സെന്‍റ് ജെറോംസ് എച്ച്എസ്, റിട്ട. അധ്യാപിക) വെള്ളരിങ്ങാട്ട് വെള്ളയാംകുടി എന്നിവർ സഹോദരങ്ങളും ഫാ. ജോസ് നീറംപുഴ (വികാരി ലിറ്റിൽ ഫ്ളവർ ചർച്ച് പള്ളിക്കാമുറി), ഫാ. പോൾ പാറത്താഴം (ഡയറക്ടർ സെന്‍റ് ജോണ്‍സ് ഹോസ്പിറ്റൽ, ബംഗളൂരു) എന്നിവർ പിതൃസഹോദരീ പുത്രന്മാരുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.