സിനിമാ പ്രതിസന്ധി: നിയമനിർമാണം കൊണ്ടുവരുമെന്ന് മന്ത്രി എ.കെ. ബാലൻ
സിനിമാ പ്രതിസന്ധി: നിയമനിർമാണം കൊണ്ടുവരുമെന്ന് മന്ത്രി എ.കെ. ബാലൻ
Monday, January 16, 2017 1:00 PM IST
കോഴിക്കോട്: സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിച്ചു ചലച്ചിത്ര വ്യവസായത്തെ സംരക്ഷിക്കാൻ സമഗ്ര നിയമനിർമാണം കൊണ്ടുവരുമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട അടൂർ കമ്മീഷൻ റിപ്പോർട്ട് കൂടി പരിഗണിച്ചു കൊണ്ടാവും പുതിയ നിയമം കൊണ്ടുവരിക. ചർച്ചകൾക്കായി വിവിധ സംഘടനകളുടെ യോഗം 25-നു വിളിച്ചുചേർത്തിട്ടുണ്ട്.

തിയറ്ററുകളിലേക്കു ജനങ്ങളെ ആകർഷിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾ സ്ഥലം വിട്ടു നൽകിയാൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്‍റ് കോർപറേഷൻ മുൻ കൈയെടുത്തു 100 തിയറ്ററുകൾ പുതുതായി സ്ഥാപിക്കും. ഇതിനകം 25 തദ്ദേശസ്ഥാപനങ്ങൾ സ്ഥലം വിട്ടു നൽകാൻ ധാരണാപത്രം കൈമാറിയിട്ടുണ്ട്. 25 തിയറ്റുകൾ അടുത്തവർഷം യഥാർഥ്യമാകും. ഇവിടെയും സിനിമ റീലിസ് ചെയ്യുന്നതിനുള്ള നടപടികളുണ്ടാകും. ചില സംഘടനകളുടെ പിടിവാശിയാണു സമരം നീട്ടിക്കൊണ്ടുപോയത്. പ്രശ്നം പരിഹരിക്കാൻ സർക്കാർ എന്തെങ്കിലും തരത്തിലുള്ള തീരുമാനം അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ലെന്നു നേര ത്തേ തന്നെ വ്യക്തമാക്കിയിരുന്നു.


തിയറ്ററുകളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിന് ഓണ്‍ലൈൻ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തും. സിനിമ കാണാൻ ആളുകൾ വരുന്നില്ലെന്നാണു തിയറ്റർ ഉടമകൾ പറയുന്നത്. പല തിയറ്ററുകളിലും മൂന്നു തരം കണക്കുകളാണു സൂക്ഷിക്കുന്നത്. ഒന്ന്-സ്വന്തം കണക്ക്, രണ്ട്-നിർമാതാക്കൾക്കു നൽകാനുള്ളത്, മൂന്ന്-സർക്കാരിനു നൽകാനുള്ള കണക്ക്. ഇതുകാരണം വിനോദ നികുതിയിൽ സർക്കാരിനു വലിയ കുറവാണു വരുന്നത്. സർക്കാർ നടത്തുന്ന 14 തിയറ്റുകളിൽ നിന്നായി നാലേ മുക്കാൽ കോടി രൂപയാണു വരുമാനം.
ഈ സാഹചര്യം വച്ചുനോക്കുമ്പോൾ തിയറ്ററുകൾ നഷ്ടമാണെന്നു പറയാൻ കഴിയില്ല.

ജില്ലകളിൽ സാംസ്കാരിക സമുച്ചയങ്ങൾ നിർമിക്കുന്നതിനുള്ള സമഗ്രമായ റിപ്പോർട്ട്(ഡിപിആർ) തയാറായി കഴിഞ്ഞു. പഴയ ഓർമകൾവച്ച് യുഎപിഎ പോലുള്ള കരിനിയമങ്ങൾ നിരപരാധികൾക്കെതിരേ നടപ്പിലാക്കിയാൽ അതിന്‍റെ ഉത്തരവാദിത്വം ആ ഉദ്യോഗസ്ഥനു തന്നെയായിരിക്കും. ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.