പയ്യോളി മനോജ് വധക്കേസിൽ അന്തിമ കുറ്റപത്രം റദ്ദാക്കി
Monday, January 16, 2017 12:29 PM IST
കൊച്ചി: പയ്യോളി മനോജ് വധക്കേസിൽ പോലീസ് നൽകിയ അന്തിമ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. സിബിഐ തുടരന്വേഷണം ഏറ്റെടുത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം. കേസിലെ അന്വേഷണം സിബിഐ ഏറ്റെടുത്ത സാഹചര്യത്തിൽ കുറ്റപത്രം സിബിഐ നൽകട്ടെയെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.

ഓട്ടോറിക്ഷാ ഡ്രൈവറും ബിഎംഎസ് പ്രവർത്തകനുമായ പയ്യോളി മനോജിനെ 2012 ഫെബ്രുവരി 12 നാണ് ഒരുസംഘം വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിരുന്നെങ്കിലും തങ്ങൾ സംഘടനയ്ക്കു വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്ന് ഇവർ കോടതിയിൽ പറഞ്ഞു. തുടർന്നാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മനോജിന്‍റെ ഉറ്റ സുഹൃത്തായ പയ്യോളി സ്വദേശി സാജിദ് ഹൈക്കോടതിയിലെത്തിയത്. ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് തുടരന്വേഷണം നടത്താൻ സിബിഐയ്ക്ക് നിർദേശവും നൽകി.


നേരത്തെ കേസന്വേഷിച്ച സർക്കിൾ ഇൻസ്പെക്ടർ സ്ഥലം മാറിപ്പോയശേഷം വീണ്ടും തിരിച്ചെത്തിയതു സിബിഐ അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സാജിദ് വീണ്ടും ഹൈക്കോടതിയിലെത്തി. കേസന്വേഷണത്തിൽ സിഐ ഇടപെടുന്നുവെന്നും പോലീസിനു നൽകിയ മൊഴിയിൽ ഉറച്ചു നിൽക്കാൻ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നെന്നും സാജിദ് ആരോപിച്ചിരുന്നു. ഇതിനിടെ സിഐയെ സർക്കാർ സ്ഥലം മാറ്റിയതിനാൽ ഹർജിയിൽ കഴന്പില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

പയ്യോളി മനോജ് വധക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് മതിയായ സൗകര്യങ്ങൾ സർക്കാർ നൽകുന്നില്ലെന്ന് സാജിദിന്‍റെ ഹർജിയിൽ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ സിബിഐയ്ക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കിയതോടെ ഈ പ്രശ്നവും പരിഹരിച്ചതായി കോടതി വ്യക്തമാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.