ആർഎസ്എസുകാർക്ക് എന്താണ് അവകാശമെന്നു മുഖ്യമന്ത്രി
ആർഎസ്എസുകാർക്ക് എന്താണ് അവകാശമെന്നു മുഖ്യമന്ത്രി
Monday, January 16, 2017 12:14 PM IST
തിരുവനന്തപുരം: തങ്ങൾക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോടു രാജ്യം വിട്ടുപോകാൻ പറയാൻ ആർഎസ്എസുകാർക്ക് എന്താണ് അവകാശമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ഇവിടെ എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ട്. അതു മനസിലാക്കാൻ തയാറാകാതെ ആർഎസ്എസ് പ്രകോപനം സൃഷ്ടിക്കുകയാണ്. ഗാന്ധിജിയുടെ ചിത്രം മാറ്റി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചത് അൽപ്പത്തത്തിന്‍റെ അങ്ങേയറ്റമാണെന്നും പിണറായി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രി ആർഎസ്എസിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചത്.
ആർഎസ്എസ് പ്രചാരകനായ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് ജനാധിപത്യവിരുദ്ധ നിലപാടുകളാണ് തുടർച്ചയായി സ്വീകരിക്കുന്നത്. അതുകണ്ടു കേരളത്തിലും ആർഎസ്എസുകാർ ഉറഞ്ഞുതുള്ളുകയാണ്. നോട്ട് പിൻവലിച്ചതു ജനങ്ങൾക്കു ദുരിതമായെന്നു പറഞ്ഞ എം.ടി. വാസുദേവൻ നായരെ മ്ലേച്ഛമായി ആക്രമിക്കുന്നത് ആ മനോനില വച്ചാണ്. നിങ്ങളാര് അങ്ങിനെ പറയാൻ എന്നാണ് ആർഎസ്എസിന്‍റെ ചോദ്യം. സ്വന്തം അനുഭവം വിളിച്ചുപറയാൻ ആരുടെയെങ്കിലും അനുമതി ആവശ്യമുണ്ടോ‍‍. ജനങ്ങൾ അംഗീകരിക്കുന്ന കലാകാരനാണ് കമൽ. അദ്ദേഹത്തോട് പാകിസ്ഥാനിലേക്ക് പോകാനാണ് പറയുന്നത്.


എങ്ങോട്ടാണ് ഇവർ ഈ നാടിനെ കൊണ്ടുപോകുന്നത്. അതേസമയം, സി.കെ. പത്മനാഭനെപ്പോലുള്ളവരുടെ അഭിപ്രായവും കാണേണ്ടതുണ്ട്. അവർക്കിടയിലും നേരെ ചൊവ്വേ ചിന്തിക്കുന്നവരുണ്ട് എന്നാണിതു കാണിക്കുന്നത്.

സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്തവർ ഇപ്പോൾ ഗാന്ധിജിയുടെ ചിത്രത്തെപ്പോലും വച്ചേക്കില്ലെന്ന നിലപാടിലാണ്. ഒരു പ്രധാനമന്ത്രി ഇത്രയും താഴാൻ പാടില്ല. ചർക്കയിൽ നൂൽ നൂൽക്കുന്ന ഗാന്ധിജിയുടെ ചിത്രം ആളുകളുടെ മനസിൽ നിറഞ്ഞുനിൽക്കുന്നതാണ്. ആ ചിത്രം മാറ്റി മോദിയുടെ ചിത്രം പ്രതിഷ്ഠിച്ചതിനെ അൽപ്പത്തത്തിന്‍റെ അങ്ങേയറ്റമെന്നേ പറയാനാവൂ.

മതനിരപേക്ഷത തകർക്കാനള്ള ആർഎസ്എസ് നീക്കങ്ങൾക്കു പിന്തുണയാണു കേന്ദ്ര സർക്കാരിന്‍റെ ഓരോ നടപടിയും. ഇതു ചെറുക്കാനും തുറന്നു കാട്ടാനും മനുഷ്യത്വത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരും തയാറാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.