മാരാമണ്‍ കണ്‍വൻഷൻ പന്തലിന്‍റെ തൂണുകൾ നശിപ്പിച്ചു
Monday, January 16, 2017 12:14 PM IST
പത്തനംതിട്ട: നിർമാണത്തിലിരുന്ന മാരാമണ്‍ കണ്‍വൻഷൻ പന്തലിന്‍റെ തൂണുകൾ നശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണു സംഭവം. ഫെബ്രുവരി 12 മുതൽ 19വരെ പമ്പ മണൽപ്പുറത്തു നടക്കുന്ന കണ്‍വൻഷനുവേണ്ടിയുള്ള പന്തലിന്‍റെ നിർമാണം രണ്ടാഴ്ച മുമ്പാണ് ആരംഭിച്ചത്. ഓലമേയുന്നതിനായി തൂണുകളും അനുബന്ധ സാമഗ്രികളും സ്ഥാപിച്ചിരുന്നു. പ്രധാന വേദിയോടു ചേർന്ന ഭാഗത്തെ 20 ഓളം തൂണുകളാണു സംഘമായെത്തിയവർ നശിപ്പിച്ചത്.

പമ്പാനദിയുടെ മറുകരയിൽ താമസിച്ചിരുന്നവർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും ഏതാനും പേർ മണൽപ്പുറത്തുനിന്ന് ഓടിമറയുന്നതു കണ്ടതായി പറയുന്നു. സംഭവമറിഞ്ഞു മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്‍റ് ഡോ.യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ രാത്രിയിൽതന്നെ സ്ഥലത്തെത്തി. കണ്‍വൻഷൻ ഭാരവാഹികളുടെ പരാതിയേത്തുടർന്ന് ആറന്മുള, കോയിപ്രം പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. ആന്‍റോ ആന്‍റണി എംപിയും രാത്രിയിൽ സ്ഥലം സന്ദർശിച്ചു.


ഫെബ്രുവരി 12 മുതൽ 19 വരെ നടക്കുന്ന 122-ാമത് മാരാമണ്‍ കണ്‍വൻഷനുവേണ്ടി കഴിഞ്ഞ രണ്ടിനാണ് പന്തലിന്‍റെ കാൽനാട്ടു കർമം നടന്നത്. പരമ്പരാഗതരീതിയിൽ ഓല മേയുന്ന പന്തലിനു വേണ്ടി തെങ്ങിന്‍റെ കഴകളാണ് തൂണായി ഉപയോഗിക്കുന്നത്. മാരാമണ്ണും പരിസരങ്ങളിലുമുള്ള വിവിധ മാർത്തോമ്മാ ഇടവകകളാണ് പന്തലിന്‍റെ നിർമാണ ജോലികൾ നടത്തുന്നത്. പന്തലിന്‍റെ നിർമാണം ആരംഭിച്ചശേഷം ഒന്നിലേറെ തവണ സാമൂഹ്യവിരുദ്ധ ശല്യം ഉണ്ടായിട്ടുണ്ടെന്നു ഭാരവാഹികൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.