കൃഷിയിടങ്ങൾ വരണ്ടു, ജലസ്രോതസുകൾ വറ്റി
കൃഷിയിടങ്ങൾ വരണ്ടു, ജലസ്രോതസുകൾ വറ്റി
Sunday, January 15, 2017 11:38 AM IST
പത്തനംതിട്ട: കേരളത്തെ വിഴുങ്ങിയിരിക്കുന്ന വരൾച്ച പത്തനംതിട്ടയിൽ പാടശേഖരങ്ങളെ മരുഭൂമിയാക്കി മാറ്റുന്നു. കനാൽജലം കിട്ടാതായതാണു പാടങ്ങൾക്കു വിനയായത്. പമ്പ, കല്ലട ജലസേചനപദ്ധതികളിലൂടെയാണു പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പാടശേഖരങ്ങളിൽ വെള്ളം എത്തിച്ചിരുന്നത്. രണ്ടു പദ്ധതികളുടെയും കനാലുകളിൽ വെള്ളമില്ലാത്തതാണു പ്രധാന പ്രശ്നം. കനാൽ വെള്ളം ഈ പ്രദേശങ്ങളിൽ കൃഷിക്കു മാത്രമല്ല, കുടിവെള്ള സ്രോതസുകൾക്കും ജീവനേകിയിരുന്നു.

കല്ലട സംഭരണിയിൽ വെള്ളം കുറഞ്ഞതോടെ കെഐപി കനാലുകൾ തുറക്കേണ്ടതില്ലെന്നാണു തീരുമാനം. പന്പ ജലസേചനപദ്ധതിയുടെ മണിയാർ സംഭരണിയിൽ വെള്ളം ഉണ്ടെങ്കിലും കനാലിന്‍റെ തകർച്ച പാടശേഖരങ്ങളെ ബാധിച്ചു.
തീരങ്ങളിലെ ഭൂഗർഭജലനിരപ്പ് താഴാതെ സംരക്ഷിച്ചു നിർത്തുന്നതിൽ കനാൽജലത്തിനു വലിയൊരു പങ്കുണ്ടായിരുന്നു. തീരങ്ങളിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കും കനാൽജലം ഉപയോഗിച്ചിരുന്നു. കനാൽ ജലം ഉൗർന്നിറങ്ങി സജീവമാക്കിയിരുന്ന പ്രദേശങ്ങൾ ഇപ്പോൾ വരണ്ടുണങ്ങിത്തുടങ്ങി.


പാടങ്ങളിൽ വെള്ളമില്ലാതായതോടെ പട്ടാളപ്പുഴുക്കൾ അടക്കം നെൽകൃഷിയെ ആക്രമിച്ചു തുടങ്ങി. പച്ചക്കറികൾ കരിഞ്ഞുണങ്ങി. തരിശിട്ടിരുന്ന പാടശേഖരങ്ങൾ പലതും സംസ്ഥാന കൃഷിവകുപ്പിന്‍റെ പ്രത്യേക പദ്ധതിയിൽ ഏറ്റെടുത്തു കൃഷി ചെയ്തവയാണ്. പാടശേഖരങ്ങളിൽ വെള്ളം ഉറപ്പാക്കേണ്ട സമയത്തെ കൊടുവരൾച്ചയും കനാൽ ജലം ലഭിക്കാത്തതും കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.