മർദനമേറ്റ ആദിവാസി യുവതിയുടെ നില ഗുരുതരം
Saturday, January 14, 2017 2:56 PM IST
ഗാന്ധിനഗർ: ഭർത്താവിന്‍റെ ക്രൂര മർദനത്തെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ആദിവാസി യുവതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ തന്നെ തുടരുന്നു. അടിമാലി വാളറ പാത്തയിടന്പ് പട്ടികവർഗ കോളനിയിലെ
രവിയുടെ ഭാര്യ വിമല (28)യുടെ ആരോഗ്യനിലയാണു ഗുരുതരമായി തുടരുന്നത്.
ഇന്നലെ വൈകുന്നേരം ഇവരെ വീണ്ടും വിദ്ഗധ പരിശോധനയ്ക്കു വിധേയമാക്കി. സ്കാനിംഗ്, എക്സ്റേ എന്നി പരിശോധനകൾക്കായി പുറത്തു കൊണ്
ടുവന്ന യുവതിയെ വീണ്ടും സർജിക്കൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.
വിമലയുടെ 14 ദിവസം പ്രായമായ നവജാത ശിശു കുട്ടികളുടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മർദനത്തിൽ പരിക്കേറ്റു വിമലയുടെ മുഖം വികൃതമായിട്ടുണ്ട്. വായും മോണയും പൊട്ടിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവർക്കു മർദമേറ്റത്. വെള്ളിയാഴ്ച രാവിലെ നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്നു ട്രൈബൽ പ്രമോട്ടർ താര എത്തി അടിമാലി പോലീസിന്‍റെ സഹായത്തോടെയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.


സംഭവത്തിൽ രവിയെഅടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ നേര്യമംഗലത്തെ കളളുഷാപ്പിൽനിന്നാണ് ഇയാൾ പിടിയിലായത്.

ഭാര്യ ഗർഭവിവരം മറച്ചുവച്ചതും കുഞ്ഞിന്‍റെ പിതൃത്വത്തിലുളള സംശയവുമാണ് മർദനത്തിനു കാരണമെന്ന് രവി പോലീസിനോടു പറഞ്ഞു. ഇവർക്ക് അഞ്ചു കുട്ടികളുണ്ട്.
കഴിഞ്ഞ ബുധനാഴ്ച രവി കോട്ടയം മെഡിക്കൽ കോളജിൽനിന്നു നിർബന്ധപൂർവം ഭാര്യ വിമലയെയും കുട്ടിയെയും ഡിസ്ചാർജ് വാങ്ങി കൊണ്ടുപോന്നു. വീടിനോടു ചേർന്നുളള വലായ്മപ്പുരയിൽ വിമലയെയും കുട്ടിയയെയും താമസിപ്പിക്കുകയുംചെയ്തു. ഇവിടെവച്ചാണ് മർദ്ദനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.