ഗാന്ധിജിയുടെ ആത്മാവിനെ കൊല്ലുന്നു: ഉഴവൂർ വിജയൻ
ഗാന്ധിജിയുടെ  ആത്മാവിനെ കൊല്ലുന്നു:  ഉഴവൂർ വിജയൻ
Saturday, January 14, 2017 2:10 PM IST
തലശേരി: ഗാന്ധിജിയെ ജീവിച്ചിരുന്നപ്പോൾ കൊന്നത് നാഥുറാം ഗോഡ്സേയാണെങ്കിൽ ഗാന്ധിജിയുടെ ആത്മാവിനെ കൊല്ലാനാണു മോദിയും സംഘ്പരിവാറും രംഗത്തെത്തിയിട്ടുള്ളതെന്നു എൻസിപി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂർ വിജയൻ. നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വ ക്യാമ്പ് തലശേരി താജ് ഓഡിറ്റോറിയത്തിലെ എ.സി. ഷണ്‍മുഖദാസ് നഗറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരുകോടി മോദിമാർ വിചാരിച്ചാലും ഒരു ഗാന്ധിജിയാകാൻ സാധിക്കില്ല. രാജ്യത്ത് ഗാന്ധിജിയെ മാറ്റിനിർത്തി ഗാന്ധിയാകാനാണ് മോദി ശ്രമിക്കുന്നത്. ഇത്രയേറെ ക്രൂരമായി ഗാന്ധിജിയോട് പെരുമാറാൻ മോദിക്കും ബിജെപിക്കും മാത്രമേ കഴിയൂ. ഗാന്ധിജിയുടെ ചിത്രത്തെപോലും ബിജെപി ഭയപ്പെടുകയാണ് ഉഴവൂർ വിജയൻ പറഞ്ഞു.


അതുകൊണ്ടാണ് അവർ ഗാന്ധിജിയുടെ പടം മാറ്റി മോദിയുടെ ചിത്രം മതിയെന്നു തീരുമാനിച്ചത്. പത്തു ലക്ഷം രൂപയുടെ കോട്ടിട്ട മോദിയാണ് ഗാന്ധിജിക്കു പകരമായി ഇപ്പോൾ കലണ്ടറിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളതെന്ന് വിജയൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.