ഓപ്പറേഷൻ ഒളിമ്പിയ പദ്ധതിയിൽ 11 ഇനങ്ങൾ
ഓപ്പറേഷൻ ഒളിമ്പിയ പദ്ധതിയിൽ 11 ഇനങ്ങൾ
Thursday, March 30, 2017 12:21 PM IST
തിരുവനന്തപുരം: 2020, 2024 ലെ ഒളിമ്പിക്സുകൾ ലക്ഷ്യമാക്കി സംസ്ഥാനം ഓപ്പറേഷൻ ഒളിമ്പിയ പദ്ധതി നടപ്പാക്കുമെന്നു സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റ് ടി.പി. ദാസൻ. സ്പോർട്സ് കൗണ്‍സിൽ ജനറൽ ബോഡി യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഏഷ്യൻ തലത്തിൽ മെഡലുകൾ നേടുന്ന കായിക ഇനങ്ങളായ അത്‌ലറ്റിക്സ്, ബാഡ്മിന്‍റണ്‍, ഷൂട്ടിംഗ്, കനോയിംഗ്, കയാക്കിംഗ്, റോവിംഗ്, സ്വിമ്മിംഗ്, സൈക്ലിംഗ്, ബോക്സിംഗ്, റസലിംഗ്, ഫെൻസിംഗ്, ആർച്ചറി എന്നീ കായിക ഇനങ്ങളിലാണ് സെലക്ഷൻ നടത്തി വിദഗ്ധ പരിശീലനം നടത്തുന്നത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട അസോസിയേഷനുകളുമായി ചർച്ച നടന്നതായും ദാസൻ പറഞ്ഞു.


നഴ്സറി തലം മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കായികക്ഷമത ഉണ്ടാക്കാനുള്ള പദ്ധതിയും അഞ്ചു മുതൽ 10 വരെയുള്ള കുട്ടികൾക്ക് കായികക്ഷമതാ പരിശോധനയും പരിഹരിക്കുന്നതിനുള്ള പദ്ധതിയും തയാറാക്കും.സംസ്ഥാനത്ത് ഒരു സ്പോർട്സ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി കേന്ദ്ര സർക്കാരിന്‍റെ സഹായത്തോടെ നടപ്പാക്കും. സംസ്ഥാനത്തെ പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സ്പോർട്സ് ടീമുകൾ രൂപീകരിക്കുന്നതിനുള്ള നടപടികളും കൈക്കൊളളും. അഞ്ചു കോടി രൂപ മുടക്കി കായികഭവൻ നിർമിക്കുമെന്നും ദാസൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.