പത്താന്‍കോട്: ആഭ്യന്തര മന്ത്രാലയം ഉണർന്നു പ്രവർത്തിച്ചില്ലെന്നു പാർലമെന്‍ററി സമിതി റിപ്പോർട്ട്
പത്താന്‍കോട്: ആഭ്യന്തര മന്ത്രാലയം ഉണർന്നു പ്രവർത്തിച്ചില്ലെന്നു പാർലമെന്‍ററി സമിതി റിപ്പോർട്ട്
Sunday, March 26, 2017 11:38 AM IST
ന്യൂഡല്‍ഹി: പത്താന്‍കോട് ഭീകരാക്രമണത്തിൽനിന്ന് ആഭ്യന്തര മന്ത്രാലയം ഒന്നും പഠിച്ചില്ലെന്നു പാര്‍ലമെന്‍ററി സമിതി റിപ്പോര്‍ട്ട്. ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ നഗ്രോതയിലും ഉറിയിലും നടന്ന ഭീകരാക്രമണങ്ങൾ തടയാൻ സുരക്ഷാ സേനയ്ക്ക് കഴിയുമായിരുന്നു. പത്താന്‍കോട് വ്യോമസേന കേന്ദ്രത്തിലെ ഭീകരാക്രമണം ആഭ്യന്തര മന്ത്രാലയത്തിന്‍റെ വീഴ്ച മൂലം സംഭവിച്ചതാണെന്ന് ആവര്‍ത്തിച്ച് പറയുന്നതാണ് പാര്‍ലമെന്‍ററി സമിതി റിപ്പോര്‍ട്ട്.


രഹസ്യാന്വേഷണ ഏജന്‍സികള്‍ ആക്രമണത്തിനു മുമ്പ് വ്യക്തമായ സൂചന നല്‍കിയിട്ടും ആഭ്യന്തര മന്ത്രാലയം അത് ഗൗരവത്തിൽ എടുത്തില്ലെന്നു പറഞ്ഞസമിതി പക്ഷേ, മിന്നലാക്രമണത്തെ അഭിനന്ദിക്കുകയും ചെയ്തു. കടന്നാക്രമണത്തിലൂടെ നേടിയെടുക്കാൻ കഴിയുന്നതല്ല സമാധാനം എന്നകാര്യവും സമിതി ഊന്നിപ്പറഞ്ഞു. മുൻ ധനകാര്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ, അകാലിദൾ നേതാവ് പ്രേം സിംഗ് എന്നിവരാണു സമിതി അംഗങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.