വിദ്യാഭ്യാസ വിവരം മറച്ചുവയ്ക്കണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടുവെന്ന്
വിദ്യാഭ്യാസ വിവരം മറച്ചുവയ്ക്കണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടുവെന്ന്
Wednesday, January 18, 2017 2:46 PM IST
ന്യൂഡൽഹി: ബിരുദ പഠനം സംബന്ധിച്ച തന്‍റെ വിദ്യാഭ്യാസ രേഖകൾ വിവരാവകാശ പ്രവർത്തകർക്കു വെളിപ്പെടുത്തരുതെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടെന്നു ഡൽഹി സർവകലാശാല. ഇക്കാര്യത്തിൽ വിശദീകരണം തേടിയ കേന്ദ്ര വിവരാവകാശ കമ്മീഷനു മുൻപാകെയാണു ഡൽഹി സർവകലാശാലയുടെ സ്കൂൾ ഓഫ് ഓപ്പണ്‍ ലേണിംഗ് ഇത് വെളിപ്പെടുത്തിയത്. ഇതോടെ മന്ത്രിയുടെ വിദ്യാഭ്യാസ രേഖകളെല്ലാം ഹാജരാക്കാൻ സ്കൂൾ ഓഫ് ഓപ്പണ്‍ ലേണിംഗിനു കമ്മീഷൻ നിർദേശം നൽകി.

വിവരാവകാശ നിയമപ്രകാരമുള്ള ഏതെങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം നൽകരുതെന്നു പറയുന്നത് നിയമവിരുദ്ധം ആണെന്നിരിക്കെയാണ് ഇക്കാര്യത്തിൽ മന്ത്രിയുടെ വഴിവിട്ട ഇടപെടൽ. ഇപ്പോൾ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രിയും മുൻ മാനവവിഭവശേഷി വികസന മന്ത്രിയുമായ സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വിവരാവകാശ കമ്മീഷൻ സിബിഎസ്ഇയോട് ആവശ്യപ്പെട്ടിരുന്നു.

വിവരാവകാശ പ്രവർത്തകർക്കു മന്ത്രിയുടെ വിദ്യാഭ്യാസ രേഖകൾ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ സിബിഎസ്ഇക്കു നിർദേശം നൽകിയത്. മന്ത്രിയുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ അനുവദിക്കണമെന്നാണു നിർദേശം. നേരത്തേ ഇതുസംബന്ധിച്ച അന്വേഷണങ്ങൾക്കു വ്യക്തിഗത വിവരങ്ങളാണെന്നും വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു സിബിഎസ്ഇ നൽകിയ മറുപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരം നൽകാത്തതിന് ഡൽഹി സർവകലാശാക്കു പിഴയിട്ട വിവരാവകാശ കമ്മീഷണർ ശ്രീധർ ആചാര്യലുവിന്‍റേതാണ് ഇതു സംബന്ധിച്ച ഉത്തരവ്. ഡൽഹി സർവകലാശാലക്ക് പിഴയിട്ടതിന് ആചാര്യലുവിനെ എച്ച്ആർഡി ചുമതലയിൽ നിന്ന് നീക്കം ചെയ്തത് ഏതാനും ദിവസം മുമ്പാണ്.

കേന്ദ്രമന്ത്രിയുടെ ഓഫീസിനോടും അവർ പഠിച്ചിരുന്നു എന്നവകാശപ്പെടുന്ന ഡൽഹിയിലെ ഹോളി ചൈൽഡ് ഓക്സിലിയം സ്കൂളിനോടും സ്മൃതി ഇറാനിയുടെ റോൾ നമ്പറോ റഫൻസ് നമ്പറോ സിബിഎസ്ഇക്ക് നൽകാനും കമ്മീഷൻ ഉത്തരവിട്ടു. അഡ്മിറ്റ് കാർഡിലേയും മാർക്ക് ഷീറ്റിലേയും വ്യക്തിപരമായ വിവരങ്ങൾ ഒഴികെയള്ള കാര്യങ്ങൾ ഉത്തരവ് ലഭിച്ച് 60 ദിവസത്തിനകം നൽകണം.

ഒരാൾ പരീക്ഷ വിജയിച്ച് സർട്ടിഫിക്കറ്റ് നേടിക്കഴിഞ്ഞാൽ പിന്നെ അത് വ്യക്തിപരമായ കാര്യമല്ലെന്ന് ആചാര്യലു പ്രതികരിച്ചു. സ്മൃതി ഇറാനിയുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടാൻ ആവശ്യപ്പെട്ടില്ല. ഒരു ജനപ്രതിനിധി തന്‍റെ വിദ്യാഭ്യാസത്തെക്കുറിച്ച് പറയുമ്പോൾ അത് ശരിയാണോ എന്ന് പരിശോധിക്കാനുള്ള അവകാശം വേട്ടർമാർക്കുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഒരു എംപി എന്ന നിലക്ക് സ്മൃതി ഇറാനിക്കും വിവരകാവകാശ നിയമം ബാധകമാണെന്നും ആചാര്യലു പ്രതികരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സ്മൃതി ഇറാനി നൽകിയ സത്യവാങ്മൂലങ്ങളിൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യത്യസ്തമായ വിവരങ്ങൾ നൽകിയത് വിവാദമായിരുന്നു. 2004, 2011, 2014 തെരഞ്ഞെടുപ്പുകളിൽ സ്മൃതി ഇറാനി നൽകിയ തെരഞ്ഞെടുപ്പ സത്യവാങ്മൂലങ്ങളിൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു വ്യത്യസ്ത വിവരങ്ങളാണു നൽകിയിരുന്നത്. 2004ലെ സത്യവാങ്മൂലത്തിൽ താൻ 1996ൽ ഡൽഹി സർവകലാശാലയിലെ സ്കൂൾ ഓപ്പണ്‍ ലേണിംഗിൽ നിന്ന് ബിഎ ബിരുദം നേടിയെന്നാണ് പറഞ്ഞിരുന്നത്. 2011 രാജ്യസഭ തെരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിൽ ബി കോം പാസായെന്നാണ് പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.