ശമ്പളപരിഷ്കരണ കുടിശികയുടെ പലിശനിരക്ക് വെട്ടിക്കുറച്ചു
Sunday, March 26, 2017 12:52 PM IST
തളിപ്പറമ്പ്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലഭിക്കേണ്ടിയിരുന്ന ശമ്പളപരിഷ്‌കരണ കുടിശികയുടെ പലിശനിരക്ക് വെട്ടിക്കുറച്ച് സര്‍ക്കാര്‍ ഉത്തരവായി. കഴിഞ്ഞ 22 ന് ഇറക്കിയ ഉത്തരവിലൂടെ ജീവനക്കാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന 8.7 ശതമാനം പലിശ എട്ടു ശതമാനമായാണ് കുറച്ചിരിക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 2016 ജനുവരി 21 നാണ് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിച്ച് ഉത്തരവായത്. 2014 ജൂലൈ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യവും അനുവദിച്ചിരുന്നു. ശമ്പളപരിഷ്‌കരണ കുടിശിക നാല് തുല്യ ഗഡുക്കളായി പണമായി ലഭ്യമാക്കുമെന്നായിരുന്നു ഉത്തരവ്. തുടര്‍ന്ന് 2016 മേയ് 19 ന് പുറത്തിറക്കിയ ധനകാര്യവകുപ്പിന്‍റെ 46/2016നമ്പര്‍ സര്‍ക്കുലറില്‍ കുടിശിക 2017-ഏപ്രില്‍ ഒന്ന്, ഒക്ടോബര്‍ ഒന്ന്, 2018 ഏപ്രില്‍ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ തീയതികളിലായി നാല് തുല്യ ഗഡുക്കളായി 8.7 ശതമാനം പലിശയോടെ പണമായി നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.

ഇതുപ്രകാരം 8.7 പലിശനിരക്കില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന തുക തിട്ടപ്പെടുത്തി ധനകാര്യ വകുപ്പിനെ അറിയിക്കാനും ഓഫീസ് മേധാവികള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഈ മാസം 22 ന് പുറത്തിറങ്ങിയ ധനകാര്യവകുപ്പിന്‍റെ 40/2017 ഉത്തരവോടെ ജീവനക്കാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന 8.7 ശതമാനം പലിശ എട്ടു ശതമാനമായി ചുരുങ്ങിയിരിക്കുകയാണ്.

ഇത് ജീവനക്കാര്‍ക്ക് 2014 ജൂലൈ ഒന്നുമുതല്‍ ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങളില്‍ വന്‍ ഇടിവുണ്ടാക്കും. ജീവനക്കാരുടെ സംഘടനകള്‍ ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.