Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
വില്ലനിൽ സഫലമായ ആ വലിയ സ്വപ്നം..!
വലിയ ഒരു സ്വപ്നം സഫലമായതിന്‍റെ ത്രില്ലിലാണ് പാട്ടെഴുത്തുകാരനും കവിയുമായ ബി.കെ.ഹരിനാരായണൻ. ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ‘വില്ലൻ’ എന്ന മോഹൻലാൽ ചിത്രത്തിലെ ‘കണ്ടിട്ടും കണ്ടിട്ടും’ എന്ന പാട്ടാണ് ഹരിനാരായണന്‍റെ സ്വപ്നം യാഥാർഥ്യമാക്കിയത്. ഹരിനാരായണന്‍റെ വരികൾക്ക് ആദ്യമായി യേശുദാസിന്‍റെ ഗന്ധർവസ്വരസ്പർശം. മോഹൻലാലും മഞ്ജുവാര്യയും അഭിനയിച്ച കണ്ടിട്ടും കണ്ടിട്ടും ഹിറ്റ് ചാർട്ടിൽ മുന്നിലാണ്. “ നമ്മുടെ വരികൾ ദാസേട്ടന്‍റെ ശബ്ദത്തിൽ കേൾക്കുക എന്നുള്ളത് ഏതൊരു പാട്ടെഴുത്തുകാരനും ആഗ്രഹിക്കുന്ന കാര്യമാണല്ലോ” - ബി.കെ.ഹരിനായണൻ സംസാരിക്കുന്നു.



വില്ലനിലെ പാട്ടെഴുത്ത്...?

ബി. ഉണ്ണികൃഷ്ണൻ സാറാണ് എനിക്ക് ആദ്യമായി സിനിമയിൽ അവസരം തരുന്നത് - ദ ത്രില്ലർ എന്ന സിനിമയിൽ. അതിനുശേഷം ബി. ഉണ്ണികൃഷ്ണൻ സാറിന്‍റെ എല്ലാ പടങ്ങളിലും ഞാൻ ഒരു പാട്ടെങ്കിലും എഴുതിയിട്ടുണ്ട്. വില്ലനിൽ ഞാൻ മൂന്നു പാട്ടുകൾ എഴുതി. കണ്ടിട്ടും കണ്ടിട്ടും.. എന്ന പാട്ടിൽ കുറച്ചു പക്വതയുള്ള ആളുകളുടെ പ്രണയമാണുള്ളത്. ഫോർ മ്യൂസിക്സാണു സംഗീതം. ട്യൂണിനൊപ്പിച്ചാണ് വരികൾ എഴുതിയത്. ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ, ചിരിമുകിലും എന്നീ പാട്ടുകൾക്കുശേഷം ഫോർ മ്യൂസിക്സുമായി ചേർന്നു ചെയ്ത പാട്ടുകൾ.




മുന്പെന്നപോലെ വില്ലനിലെ പാട്ടുകൾ എഴുതുന്പൊഴും ഉണ്ണികൃഷ്ണൻസാർ എനിക്ക് ഏറെ സ്വാതന്ത്ര്യം തന്നു. പാട്ടിന്‍റെ സിറ്റ്വേഷനും മറ്റും അദ്ദേഹം പറഞ്ഞുതന്നു. അങ്ങനെ ഒന്നുരണ്ടു ദിവസം കൊണ്ടാണ് ആ പാട്ട് എഴുതിയത്. ദാസ് സാറാണ് ആ പാട്ടു പാടുന്നതെന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത്. ഞാൻ റിക്കാർഡിങ്ങിനു ചെന്നൈയിൽ പോയിരുന്നില്ല. ഹരിത ബാലകൃഷ്ണൻ പാടിയ പതിയെ നീ.. എന്ന പാട്ടാണ് മറ്റൊന്ന്. സ്വപ്നസ്വഭാവത്തിലുള്ള ഒരു പാട്ടാണത്. മറ്റൊന്ന് ‘വില്ലൻ’ എന്നുള്ള ടൈറ്റിൽ സോംഗാണ്.

ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ, മിസ്റ്റർ ഫ്രോഡിലെ ഖുദാവോ ഖുദാവോ, ലൈലാ ഓ ലൈലയിലെ മർഹബ, പുലിമുരുകന്‍റെ ടൈറ്റിൽ ഗാനമായ മുരുകാ മുരുകാ എന്നിവയാണ് മോഹൻലാൽ അഭിനയിച്ച എന്‍റെ മറ്റു പാട്ടുകൾ. ബി. ഉണ്ണികൃഷ്ണൻ സാറിന്‍റെ ഗ്രാൻഡ് മാസ്റ്ററിലാണ് മോഹൻലാൽ സിനിമയ്ക്കുവേണ്ടി ഞാനാദ്യമായി പാട്ടെഴുതിയത്. പതിയെ പതിയെ... എന്ന പ്രൊമോ സോംഗ്.




ഈ അടുത്തു വന്ന പാട്ടുകൾ..?

പൃഥ്വിരാജ് ചിത്രം ആദം ജോണിലെ ‘ഈ കാറ്റു വന്നെൻ കാതിൽ പറഞ്ഞു..’ എന്ന പാട്ട്. മമ്മൂക്കയുടെ പുള്ളിക്കാരൻ സ്റ്റാറാ എന്ന പടത്തിലെ ‘ഒരു കാവളം പൈങ്കിളി’ എന്നു തുടങ്ങുന്ന പാട്ട്. ഞാൻ ആദ്യമായി എം.ജയചന്ദ്രൻ സാറിനൊപ്പം വർക്ക് ചെയ്ത പടം. ഷെർലക് ടോംസിൽ ബിജിബാലിന്‍റെ സംഗീതത്തിൽ പള്ളിക്കലച്ചന്‍റെ മോളേ, കാലാ പെരുംകാലാ തുടങ്ങിയ പാട്ടുകൾ. രാമലീലയിലെ പാട്ടുകൾ. ഗോപിസുന്ദറിനൊപ്പം. ഉദാഹരണം സുജാതയിൽ സിതാര പാടിയ ‘ഏതു മഴയിലുമാളുമൊരു തിരിനാളം’ എന്ന പാട്ട് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള ഒരു പാട്ടാണ്.




ഇനി വരാനുള്ള പാട്ടുകൾ...?

പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ജയസൂര്യചിത്രം ക്യാപ്റ്റനിൽ പി.ജയചന്ദ്രനും വാണിജയറാമും ചേർന്നു പാടിയ ‘പെയ്തലിഞ്ഞ നിമിഷം...’ എന്ന പാട്ട്. മമ്മൂക്കയുടെ മാസ്റ്റർപീസ്, പൃഥ്വിരാജിന്‍റെ മൈ സ്റ്റോറി, തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ഗൂഢാലോചന, വേണു സാർ സംവിധാനം ചെയ്യുന്ന കാർബണ്‍, രഞ്ജിത്തിന്‍റെ ബിലാത്തിക്കഥ തുടങ്ങിയ ചിത്രങ്ങളിലും എഴുതിയിട്ടുണ്ട്. എം.ജയചന്ദ്രൻ സാറിനൊപ്പം എം. എ. നിഷാദിന്‍റെ കിണർ എന്ന സിനിമയിൽ എസ്പിബി സാറും ദാസ് സാറും കൂടി പാടിയ തമിഴ് പാട്ടിന്‍റെ മലയാളം വേർഷൻ എഴുതി. 25 വർഷത്തിനുശേഷമാണ് അവർ ഒന്നിച്ചുപാടിയത്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.