Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
വിജയാഘോഷത്തിൽ ജിസ് ജോയ്
സണ്‍ഡേ ഹോളിഡേയുടെ വിജയാഘോഷത്തിലാണ് സംവിധായകൻ ജിസ്മോൻ ജോയി. ബൈസൈക്കിൾ തീവ്സ് എന്ന ആദ്യം ചിത്രംകൊണ്ടു തന്നെ പ്രതീക്ഷ നൽകിയ ഈ സംവിധായകന്‍റെ രണ്ടാമത്തെ ചിത്രവും മികച്ച വിജയം നേടുകയാണ്. ലളിത സുന്ദരമായി ഒരു കഥയെ അതിന്‍റെ മുഴുവൻ സൗന്ദര്യത്തോടെയും പ്രേക്ഷകരിലെത്തിക്കാൻ സണ്‍ഡേ ഹോളിഡേയിലൂടെ കഴിഞ്ഞതാണ് ഈ കലാകാരന്‍റെ മികവ്. മലയാള സിനിമയിൽ ഇനിയുമേറെ പ്രതീക്ഷിക്കാൻ വക നൽകുന്ന സംവിധായകൻ ജിസ് ജോയി തന്‍റെ പുതിയ സിനിമയുടെ വിശേഷങ്ങൾ പറയുന്പോൾ...



സണ്‍ഡേ ഹോളിഡേ ഒരു ഫീൽ ഗുഡ് മൂവിയായി ഒരുക്കിയത്?

ബൈസൈക്കിൾ തീവ്സ് കഴിഞ്ഞു ധാരാളം കഥകൾ കേട്ടിരുന്നു. കിരണ്‍, ഉരാസ് എന്നീ രണ്ടുപേരുടെ കഥ ഇഷ്ടപ്പെട്ടപ്പോൾ ഞാൻ തിരക്കഥ എഴുതാമെന്നു തീരുമാനിച്ചു. രണ്ടു വർഷത്തോളമെടുത്തു അതു പൂർത്തിയാക്കാൻ. ഒരുപാട് മാറ്റിയെഴുതലുകൾക്കു ശേഷമാണ് ഇപ്പോഴത്തെ രൂപത്തിലെത്തിയത്. ട്വിസ്റ്റ് വേണ്ട, ഒരു ഫീൽ ഗുഡ് മൂവിയാകണം എന്ന തീരുമാനം ആദ്യം മുതലേ ഉണ്ടായിരുന്നു. അതാണ് സണ്‍ഡേ ഹോളിഡേയായി എത്തിയത്.




താരനിർണയം ചിത്രത്തിന്‍റെ വിജയ ഘടകമായി മാറിയത്?

ആദ്യ ചിത്രത്തിന്‍റെ ക്രൂവിനൊപ്പം രണ്ടാമത്തെ സിനിമയും ചെയ്യണമെന്ന കരുതിയിരുന്നു. ആസിഫിനോട് കഥ പറഞ്ഞപ്പോൾ വളരെ ഇഷ്ടപ്പെട്ടു. പിന്നെ ഉണ്ണിയെന്ന കഥാപാത്രം ശ്രീനിയേട്ടൻ തന്നെ ചെയ്യണമെന്നതു നിർബന്ധമായിരുന്നു. ശ്രീനിയേട്ടൻ സമ്മതിക്കുന്നതുവരെ മാറ്റിയെഴുതാനും ഇനി ശ്രീനിയേട്ടൻ സമ്മതിച്ചില്ലെങ്കിൽ ഈ സിനിമയേ ചെയ്യില്ലെന്നും ഞാനും ആസിഫും തീരുമാനിച്ചിരുന്നു. ഒന്നര വർഷം മുന്പ് ശ്രീനിയേട്ടൻ ഈ ചിത്രം കമ്മിറ്റ് ചെയ്തപ്പോഴാണ് സണ്‍ഡേ ഹോളിഡേ തുടങ്ങുന്നത് തന്നെ.



ചിത്രത്തിൽ ശ്രീനിയേട്ടന്‍റെ ഒരു വാചകമുണ്ട്, "ഞാൻ സാറിന്‍റെ പുറകേ നടന്നത് എനിക്കു സാറിന്‍റെ സിനിമ ഇഷ്ടമായത് കൊണ്ടാണ്. അതിൽ ഒരേ സമയം കലയുമുണ്ട്, കച്ചവടവുമുണ്ട്’. ഇതു രണ്ടും കൊടുക്കുന്ന, എന്നാൽ മുഖം കണ്ടാൽ തിരിച്ചറിയുന്നതുമായ ഒരാൾ ലാൽ ജോസേട്ടനാണ്. അങ്ങനെയാണ് സംവിധായകൻ ഡേവിഡ് പോളായി ലാൽ ജോസ് എത്തുന്നത്. വേറെ ഓപ്ഷൻ ചിന്തിച്ചതേയില്ല. ആദ്യം സിനിമ ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും, കഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ ലാലു ചേട്ടൻ കമ്മിറ്റ് ചെയ്യുകയായിരുന്നു.



മഹേഷിന്‍റെ പ്രതികാരം സിനിമ തുടങ്ങുന്നതിനു മുന്പു തന്നെ ആ കഥ കേട്ടപ്പോൾ ജിംസിയുടെ കഥാപാത്രം ആരു ചെയ്യുമെന്നതിൽ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. സിനിമ കണ്ടപ്പോൾ അപർണയുടെ അഭിനയം ഇഷ്ടപ്പെട്ടു. അങ്ങനെയാണ് അപർണയോട് ഈ കഥ പറയുന്നതും സിനിമയിലേക്കെത്തുന്നതും.

സിനിമയെ അങ്ങെയറ്റം സ്നേഹിക്കുന്ന ആളെന്ന നിലയിൽ സിദ്ധിഖ് ഇക്കയുടെ തമാശ എനിക്ക് ഏറെ ഇഷ്ടമാണ്. സന്ദേശം മുതൽ ഛോട്ടാ മുംബൈ വരെയുള്ള സിനിമയിൽ അദ്ദേഹത്തിന്‍റെ കോമഡി നമ്മൾ കണ്ടതാണ്. എന്നാൽ എല്ലാത്തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാനും അദ്ദേഹത്തിനു കഴിയും. അങ്ങനെയാണ് എന്‍റെ ആദ്യ സിനിമയിൽ ഒരു കള്ളനായി അദ്ദേഹം എത്തുന്നത്. ഈ സിനിമ എഴുതിക്കഴിഞ്ഞപ്പോൾ മറ്റൊന്നും എനിക്കു ചിന്തിക്കാനില്ലായിരുന്നു. പൈസ പോലും നോക്കാതെ എത്ര ദിവസം വേണമെങ്കിലും എടുത്തോളാനാണ് ഇക്ക പറഞ്ഞത്.



പ്രേക്ഷകരുടെ പ്രതികരണം എങ്ങനയുണ്ടായിരുന്നു?

സിനിമയ്ക്കുള്ളിൽ നിന്നും സിനിമയെ സ്വപ്നം കാണുന്നവരേക്കാളും സിനിമയ്ക്കു പുറത്തു നിന്ന് സിനിമയിലേക്കെത്താനാഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ കഥകൾ നമ്മൾ കണ്ടിട്ടില്ല. അതാണ് ഈ സിനിമയെ ജനങ്ങൾ ഇത്ര സ്വീകരിക്കാൻ കാരണവും. സിനിമ കണ്ടിട്ടു വിളിക്കുന്നവർ എല്ലാം പറയുന്നതും അതാണ്. അതു കേൾക്കുന്പോൾ ഏറെ സന്തോഷമുണ്ട്. തിരക്കഥയിൽ എനിക്കു വിശ്വാസമുണ്ട്. എങ്കിലും സിനിമയുടെ റിലീസിംഗിന്‍റെ അന്നുവരെ ടെൻഷനണ്ടായിരുന്നു. ഇപ്പോൾ മലയാളികൾ അതിനെ സന്തോഷത്തോടെ സ്വീകരിക്കുന്പോൾ അഭിമാനമുണ്ട്.



ചിത്രത്തിന്‍റെ ലൊക്കേഷൻ ഏതൊക്കെ സ്ഥലങ്ങളിലായിരുന്നു?

പകുതിയിൽ കൂടുതലും കൊച്ചിയിലാണ് ചിത്രീകരണം നടന്നത്. പിന്നെ തലശേരിയുടെ പല ഭാഗങ്ങൾ, കൊടുങ്ങല്ലൂർ, ചേർത്തല എന്നിവിടങ്ങളും ലൊക്കേഷനായിരുന്നു.

ശ്രദ്ധേയമായ മറ്റൊന്ന് ചിത്രത്തിന്‍റെ സംഗീതമാണ്?

ദിപക് ദേവിന്‍റെ സംഗീതവും ചിത്രത്തിന്‍റെ വിജയ കാരണങ്ങളിലൊന്നാണ്. ഒരു കവിത പോലും എഴുതാത്ത എന്നെ ഗാന രചയിതാവാക്കുന്നത് ദീപക്കാണ്. ബൈസൈക്കിൽ തീവ്സിലെ മൂന്നു പാട്ടിൽ രണ്ടെണ്ണം എന്നെക്കൊണ്ട് എഴുതിച്ചിരുന്നു. ഈ ചിത്രത്തിലും നാലു തരത്തിലുള്ള ഗാനങ്ങളാണ് ഞാനെഴുതിയത്. പ്രചണ്ഡന ഗാനം ഒരു പരീക്ഷണമായിരുന്നു. പരിചിതമല്ലാത്ത, എന്നാൽ ഉപയോഗിച്ചിട്ടില്ലാത്ത വാക്കുകൾ കൊണ്ടാണ് ആ ഗാനം എഴുതിയത്. അതിൽ കൂടുതലും ഇല്ലാത്ത വാക്കുകളാണെന്നതാണ് കൗതുകം.




ഒരു സീനിൽ കാമറയ്ക്കു മുന്നിലുമെത്തുന്നുണ്ടല്ലോ?

അതു നേരത്തെ വിചാരിച്ചിരുന്നതല്ല. ഷൂട്ടിംഗിന്‍റെ അന്നത്തെ ചിന്തയായിരുന്നു. ശ്രീനിയേട്ടനൊപ്പം ഒരു സീൻ പങ്കിടണമെന്ന ആഗ്രഹം കൊണ്ടാണ് ബസ് യാത്രക്കാരനായി അഭിനയിച്ചത്.




സംവിധായകനായി സിനിമയിലേക്കെത്തുന്നത് എങ്ങനെയാണ്?

ഡബ്ബിംഗ് ആർട്ടിസ്റ്റായാണ് ഞാൻ സിനിമ തുടങ്ങുന്നത്. അല്ലു അർജുനു വേണ്ടി മലയാളത്തിലേക്ക് എല്ലാ ചിത്രങ്ങളും ഡബ്ബ് ചെയ്തിരുന്നു. അതിനൊപ്പം പന്ത്രണ്ട് വർഷമായി ആഡ് ഫിലിം മേക്കിംഗുമുണ്ട്. കേരളത്തിലെ പ്രമുഖ ബ്രാൻഡുകളടക്കം 400-ൽ അധികം പരസ്യങ്ങൾ ചെയ്തിരുന്നു. എറണാകുളത്ത് "ലൈറ്റ്സ് ഓണ്‍’ എന്നൊരു സ്ഥാപനമെനിക്കുണ്ട്. ആഡ് ഫിലിം പ്രൊഡക്ഷനാണ് ചെയ്യുന്നത്.



സിനിമ പണ്ടേയുള്ള പാഷനായിരുന്നു. സിനിമ പഠിക്കുകയോ, അസിസ്റ്റന്‍റായി പ്രവർത്തിക്കുകയോ ചെയ്യാതെയാണു ഞാൻ സംവിധായകനായത്. തിടുക്കപ്പെട്ട് സിനിമ ചെയ്യണമെന്നില്ല. എങ്കിലും ആദ്യ സിനിമയിൽ നിന്നും രണ്ടാമത്തേതിലേക്ക് മൂന്നര വർഷം സമയമെടുക്കുമെന്ന് കരുതിയില്ല. പൃഥ്വിരാജ്, മമ്മുക്ക തുടങ്ങിയവർക്കൊപ്പം പരസ്യം ചെയ്തിരുന്നു. അതുകൊണ്ടു തന്നെ സമയം പോയതറിഞ്ഞിരുന്നില്ല. പിന്നെ ഒരു സിനിമ ചെയ്യുന്പോൾ അതിൽ നമുക്കു സംതൃപ്തി തോന്നണം.

പുതിയ പ്രോജക്ടുകൾ?

ഒന്നു രണ്ടു പ്രോജക്ടിന്‍റെ ചർച്ച നടക്കുന്നുണ്ട്. എന്‍റെ സിനിമയ്ക്കു ഞാൻ തന്നെയാണ് എഴുതുന്നത്. അതിന് നല്ല സമയമെടുക്കും. ഇപ്പോൾ ഈ ചിത്രത്തിന്‍റെ വിജയത്തിനൊപ്പമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.