Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
കിച്ചുവിന്‍റെ വേലത്തരങ്ങൾ
പിള്ളമനസിൽ കള്ളമില്ലായെന്നാണല്ലോ ചൊല്ല്... ഒന്നുകൂടി ചേർക്കാം കളങ്കവുമില്ല. കാരണം അവർ വഴക്ക് കൂടുന്നു, കുറച്ചു കഴിയുന്പോൾ തോളത്ത് കൈയിടുന്നു, ചിരിക്കുന്നു, കളിക്കുന്നു, പോകുന്നു... ഇതൊക്കെ പറയുന്പോൾ പലർക്കും ഓർമവരിക സ്കൂൾ കാലഘട്ടമായിരിക്കും. പുതുമുഖ സംവിധായകൻ പ്രമോദ് ഗോപാലും കൂട്ടരും ഗോൾഡ് കോയിൻസിലൂടെ അത്തരമൊരു സ്കൂൾ കാലത്തേക്ക് പലരേയും കൂട്ടിക്കൊണ്ടുപോകാൻ തുടങ്ങിയിട്ടുണ്ട്. ഗോൾഡ് കോയിൻസിലെ കുട്ടിത്താരങ്ങൾക്കിടയിൽ അല്പം വികൃതിയും അതിലേറെ ചുറുചുറുക്കുമുള്ള ഒരു കുട്ടിത്തേവാങ്കുണ്ട്. സിനിമയിലെ പേര് കിച്ചു. അതു തന്നെയാണ് കക്ഷിയുടെ വീട്ടിലെ വിളിപ്പേരും. മൂന്നുവട്ടമെങ്കിലും കിച്ചു എന്ന് നീട്ടി വിളിച്ചാൽ മാത്രമേ ആള് അമ്മയുടെ അടുത്തെത്തൂ. ദേഷ്യത്തോടെ നിൽക്കുന്ന അമ്മയുടെ മുഖത്തു നോക്കി ഒന്നാന്തരമൊരു ചിരി പാസാക്കി ആള് വീണ്ടും മുങ്ങും. ഇത്തരം ചില നന്പറുകളെല്ലാം ഗോൾഡ് കോയിൻസിലും ആശാൻ കാണിക്കുന്നുണ്ട്. അറിയാം കിച്ചുവെന്ന വാസുദേവിന്‍റെ കുഞ്ഞുകുഞ്ഞ് വിശേഷങ്ങൾ...

കിച്ചുവിനെ വിളിച്ചപ്പോൾ അമ്മ പ്യാരിയാണ് ഫോണെടുക്കുന്നത്. പിന്നെ ഒരു നീട്ടിവിളിയാണ് - "കിച്ചു ഡാ നിനക്കാണ് കോൾ...'. എനിക്കോയെന്ന് ചോദിച്ച് ഫോണ്‍ വാങ്ങി ഒറ്റ ഡയലോഗ്- "കിച്ചു സ്പീക്കിംഗ്...' എങ്ങനാ കിച്ചൂ വിശേഷങ്ങൾ പറയുവല്ലേ എന്നു ചോദിച്ചപ്പോളാകട്ടെ മറുപടിയെത്തി..- "പിന്നെന്ത് ചോദിച്ചോളു...' ഗോൾഡ് കോയിൻസ് സിനിമയിലെ പോലെ തന്നെ നല്ല ചുറുചുറുക്കുള്ള മറുപടി റെഡിയാക്കി വച്ചിട്ടുണ്ടായിരുന്നു കിച്ചു.



സൈലന്‍റ് ബോയി എനർജറ്റിക്കായി

എബി എന്ന ചിത്രമാണ് ആദ്യം റിലീസ് ആയതെന്നേയുള്ളൂ. ശരിക്കും ഞാൻ ആദ്യം അഭിനയിച്ചത് ഗോൾഡ് കോയിൻസിലാണ്. അതിനു ശേഷമാണ് എബിയിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. അതിൽ സൈലന്‍റാണ് ഞാൻ. പക്ഷേ, അടങ്ങിയിരിക്കില്ലെന്നു മാത്രം. വിനീത് ശ്രീനിവാസൻ അങ്കിളിന്‍റെ ചെറുപ്പകാലമാണല്ലോ ഞാൻ ചെയ്തത്. ഒരു കുഞ്ഞു വേഷം. ഗോൾഡ് കോയിൻസിലെ പോലെ എബിയിലും ഞാൻ അടങ്ങിയിരുന്നിട്ടില്ല. ഓടുന്നു, പിന്നെ പറക്കുന്നു നല്ല രസമായിരുന്നു ഷൂട്ടിംഗ് ഒക്കെ. ഗോൾഡ് കോയിൻസിലെ കിച്ചു തന്നെയാണ് ശരിക്കും ഞാൻ. ഭയങ്കര എനർജറ്റിക്കാ.



ചുമ്മാ ഇരിക്കുന്നത് ബോറല്ലേ...

ഗോൾഡ് കോയിൻസ് സിനിമയിലെ പോലെ തന്നെ എനർജറ്റിക്കായിട്ട് ഇരിക്കാനാണ് എനിക്കിഷ്ടം. എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കണം. ചുമ്മാ ഇരിക്കുന്നത് ബോറിംഗ് പരിപാടിയല്ലേ. ഇടപ്പള്ളിയിലെ വീട്ടിലാകുന്പോൾ വരയ്ക്കുകയോ ടിവി കാണുകയോ അല്ലെങ്കിൽ അനിയനുമായി ചുമ്മാ അടികൂടാനൊക്കെ പോകും. ഇപ്പോൾ നാലാം ക്ലാസിലാണേ... പഠിക്കാനും ഉണ്ട് ഒരുപാട്. കളിയൊക്കെ അതിന് ശേഷം മാത്രം.



ഫെയ്സ്ബുക്ക് പോസ്റ്റും പിന്നെ സിനിമയും

ഡയറക്ടർ പ്രമോദ് അങ്കിൾ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഗോൾഡ് കോയിൻസിൽ അഭിനയിക്കാൻ കുട്ടികൾക്ക് അവസരം ഉണ്ടെന്നു പറഞ്ഞ്. അത് കണ്ടിട്ടാണ് അങ്കിളിനെ വിളിക്കുന്നത്. അപ്പോൾ ചെല്ലാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ എന്നോട് പറഞ്ഞു നടന്നുവരുന്ന വഴിക്ക് കുഴിയിൽ വീഴുന്ന സീൻ അഭിനയിച്ചു കാണിക്കാൻ. പറഞ്ഞ ഉടനെ തന്നെ ഞാൻ നടക്കാൻ തുടങ്ങി. പിന്നെ നടന്നു വരുന്ന വഴി വീഴുകയും ചെയ്തു. അതെല്ലാവർക്കും ഇഷ്ടമായി.



ചേട്ടനെ നിയന്ത്രിക്കുന്ന അനിയൻ

അത് പിന്നെ അങ്ങനെ ചെയ്യാൻ ഡയറക്ടർ അങ്കിൾ പറഞ്ഞു. ഞാൻ ചെയ്തു. ഷൂട്ടിംഗ് നടക്കുന്പോഴേ എല്ലാവർക്കും എന്നെ ഇഷ്ടായിരുന്നു. പിന്നെ ശരിക്കും ഞാൻ ഗോൾഡ് കോയിൻസിലെ കിച്ചുവിനെ പോലെയാണ്. വീട്ടിൽ എന്‍റെ വിളിപ്പേരും കിച്ചൂന്നാണ്. എപ്പോഴും പാറിപ്പറന്ന് നടക്കണം. സിനിമ കണ്ട ഫ്രണ്ട്സെല്ലാം പറഞ്ഞു എടാ ചേട്ടാ... പൊട്ടൻ ചേട്ടായെന്നുള്ള പറച്ചിലൊക്കെ അവർക്ക് ഇഷ്ടായെന്ന്. ഗോപാലിനൊപ്പം (അച്ചു) ഡയറക്ടർ അങ്കിൾ പറഞ്ഞപോലെ അങ്ങ് ചെയ്തുന്നേയുള്ളു.



വീട്ടിൽ ചേട്ടനാണ്...

സിനിമയിൽ ചേട്ടനെ നിയന്ത്രിക്കുന്ന അനിയനാണെങ്കിലും വീട്ടിൽ എനിക്ക് അനിയനാണ് ഉള്ളത്. നല്ല വികൃതിയാണ് സൂര്യദേവ്. അവനിപ്പോൾ രണ്ടാം ക്ലാസിലാണ്. ഇടയ്ക്കൊക്കെ എന്നെ പോടാന്നെല്ലാം വിളിക്കും... പിന്നെ വന്നു സോറി പറയും. അവൻ അത്ര പ്രശ്നക്കാരനൊന്നുമല്ലേലും വീട്ടിൽ എന്നോട് വഴക്കിടാൻ വരുന്നത് അവൻ തന്നെയായിരിക്കും. ഇടിയും അടിയുമെല്ലാം കഴിഞ്ഞ് ക്ഷീണിക്കുന്പോൾ സുല്ലിടും. സുല്ലിടലോടെ എല്ലാം പഴയപടിയാകും. അവൻ ചിരിക്കും ഞാനും. പിന്നെ ഒന്നിച്ചുള്ള കളികളായി. ഇങ്ങനെയൊക്കെയാണ് ഞാൻ വീട്ടിൽ. എനിക്ക് പറ്റിയ കൂട്ട് തന്നെയാണ് അവൻ.



സണ്ണിവെയ്ൻ അങ്കിൾ സൂപ്പറാ...

സണ്ണി അങ്കിളിനൊപ്പമുള്ള സീൻസെല്ലാം ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് സൈക്കിളിൽ പോകുന്നു. അങ്കിൾ മാജിക്ക് കാണിക്കുന്നു. നല്ല രസമായിരുന്നു. സണ്ണി അങ്കിളിനൊപ്പം നിന്ന് ഡയലോഗ് പറയുന്നതിനിടെ ഞാൻ കരയുന്ന സീനുണ്ട് സിനിമയിൽ. ഡയോലേഗ് പറഞ്ഞു വന്നപ്പോൾ അറിയാണ്ട് കരഞ്ഞുപോകുവായിരുന്നു. ഗ്ലിസറിനൊന്നും ഉപയോഗിക്കേണ്ടി വന്നില്ല. ആ സീൻ കഴിഞ്ഞപ്പോൾ സണ്ണി അങ്കിൾ പറഞ്ഞു നന്നായി ചെയ്തൂന്ന്. സണ്ണി അങ്കിളിനൊപ്പം കറങ്ങി നടക്കാൻ നല്ല രസമാ... സൂപ്പറാ...



സ്കൂളിലെ ഇടി

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീൻ സ്കൂളിലെ ഇടി സീനാണ്. എല്ലാവരേയും ഇടിച്ച് തെറിപ്പിക്കുന്നു. പക്ഷേ, ഇടപ്പള്ളി അമൃത വിദ്യാലയത്തിൽ ഞാനൊരു പാവം കുട്ടിയാണ്. ഇങ്ങനൊക്കെ ചെയ്യാൻ സിനിമയിലല്ലേ പറ്റു. അതുകൊണ്ട് ആ സീൻ ചെയ്യാൻ പറഞ്ഞപ്പോൾ ശരിക്കും ഹാപ്പിയായി. സിനിമ കണ്ടോണ്ടിരുന്നപ്പോഴും കൂടെ ഉള്ളവർ പറഞ്ഞു. അത് നീ നന്നായി ചെയ്തൂന്ന്.



സിനിമയിലെ പോലെ വീട്ടിലും വികൃതി

വീട്ടിൽ അത്രയ്ക്കൊന്നും വികൃതി കാട്ടാൻ പറ്റില്ലാലോ. അച്ഛൻ സജീഷ് പാവമാണെങ്കിലും അല്പം ഗൗരവക്കാരനുമാണ്. അതുകൊണ്ട് അത്രകണ്ട് വികൃതി കാട്ടാൻ ഞാൻ പോകാറില്ല. പക്ഷേ, ഇത്തിരി കുരുത്തക്കേടുകളൊക്കെ ഒപ്പിക്കാറുണ്ട്. അതൊക്കെ അച്ഛൻ അറിയുന്പോൾ മുഖത്ത് ഗൗരവം കൊണ്ടുവരുവെങ്കിലും കുറച്ചു കഴിയുന്പോൾ ഞങ്ങൾ കൂട്ടാകും.



രണ്ടുതവണ ഗോൾഡ് കോയിൻസ് കണ്ടു

അച്ഛൻ, അമ്മ പിന്നെ ഗോൾഡ് കോയിൻസിലെ ബാക്കി എല്ലാവരും ഒരുമിച്ചാണ് സിനിമ കാണാൻ പോയത്. രണ്ടു തവണ സിനിമ കണ്ടു. ചില സീൻസെല്ലാം വന്നപ്പോൾ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നോക്കി ചിരിച്ചു. എല്ലാവരും ഒരുമിച്ചുള്ള സിനിമ കാഴ്ച നല്ല രസായിരുന്നു. ദേശീയ അവാർഡ് നേടിയ ആദിഷും പിന്നെ ഗോപാലുമെല്ലാം ഇപ്പോൾ എന്‍റെ ബെസ്റ്റ് ഫ്രണ്ട്സാണ്.



ഡയറക്ടർ അങ്കിളിന് സ്നേഹ സമ്മാനം

സിനിമ കാണാനെത്തിയപ്പോൾ ഡയറക്ടർ അങ്കളിന് ഞാനൊരു ഗിഫ്റ്റ് കൊടുത്തു. ഇത്രയും നല്ലൊരു വേഷം എനിക്ക് തന്നില്ലേ. അങ്കിളിന് അത് ഒരുപാട് ഇഷ്ടായി. സിനിമ കണ്ടിറങ്ങിയ ശേഷം അങ്കിളിനോട് അഭിപ്രായം ചോദിച്ചപ്പോൾ. നീ നല്ല പോലെ ചെയ്തെടാ... എല്ലാവർക്കും ഇഷ്ടമായി നിന്നെ എന്നു പറഞ്ഞു.



നിന്‍റെ ചേട്ടാ വിളി കൊള്ളാട്ടോ...

സിനിമ കണ്ട് പലരും വിളിച്ചു. എല്ലാവർക്കും ഒരുപോലെ ഇഷ്ടമായത് എന്‍റെ ചേട്ടാ വിളിയാണ്. എടാ ചേട്ടാ... പൊട്ടൻ ചേട്ടായെന്നുള്ള വിളിയെല്ലാം നല്ല രസായിട്ട് ചെയ്തൂന്ന് പറഞ്ഞു. പിന്നെ സിനിമയിൽ കാട്ടുന്ന വികൃതികളെക്കുറിച്ചെല്ലാം നല്ല അഭിപ്രായമാണ് എല്ലാവരും പറഞ്ഞത്.



അച്ഛനും അമ്മയും ഹാപ്പിയാണ്

വീട്ടിൽ കാട്ടിക്കൂട്ടുന്നത് നീ സിനിമയിൽ ചെയ്തു എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. രണ്ടാളും നല്ല സപ്പോർട്ടാണ്. വ്യൂഹം എന്നൊരു ചിത്രത്തിൽ കൂടി അഭിനയിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. ഷൂട്ടിംഗ് തുടങ്ങിയിട്ടില്ല.

നാലാം ക്ലാസിൽ പഠിക്കുന്ന ഈ മിടുക്കന്‍റെ ചുറുചുറുക്കുള്ള സംസാരം കേൾക്കുന്പോളെ അറിയാം ഇവനൊരു വികൃതികുട്ടനാണെന്ന്. നോക്കി വച്ചോ ഇവനെ... വരും നാളുകളിൽ ഉശിരുള്ള കഥാപാത്രങ്ങളുമായി ഇവൻ പ്രേക്ഷകർക്ക് മുന്നിലെത്താനുള്ള സാധ്യതയേറെയാണ്. പ്രതീക്ഷിക്കാം ഈ കാന്താരിയിൽ നിന്നും ഇനിയുമേറെ...

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.