Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
c/o സൈറാ ബാനു, എന്‍റെ കിസ്മത്ത്, എന്‍റെ നിയോഗം
മഞ്ജുവാര്യരും അമലയും ഷെയ്ൻ നീഗവും മുഖ്യവേഷങ്ങളിലെത്തുന്ന കുടുംബചിത്രം കെയർഓഫ് സൈറാ ബാനു തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു. "അമ്മ - മകൻ സ്നേഹത്തിന്‍റെ കഥയാണ് ആന്‍റണി സോണി സംവിധാനം ചെയ്ത കെയർഓഫ് സൈറാ ബാനു. മക്കളോട് സ്നേഹക്കൂടുതലുള്ള രണ്ട് അമ്മമാരുടെ പ്രവൃത്തികൾ സൃഷ്ടിക്കുന്ന ചില പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം. സാമൂഹിക പ്രസക്തിയുള്ള നിരവധി സമകാലിക സംഭവങ്ങളെ സ്പർശിക്കുന്ന കഥയും തിരക്കഥയും. അതു തന്നെയാണ് കിസ്മത്തിനുശേഷം വന്ന വേഷങ്ങളിൽ നിന്ന് ഇതു തെരഞ്ഞെടുക്കാനുണ്ടായ പ്രധാന കാരണം. ചിത്രം കണ്ടവരെല്ലാം നല്ല അഭിപ്രായമാണു പറയുന്നത്...' കെയർ ഓഫ് സൈറാ ബാനുവിന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രം ജോഷ്വപീറ്ററായി വേഷമിട്ട യുവതാരം ഷെയ്ൻ നീഗം...




കിസ്മത്തിനുശേഷം ചെറിയൊരിടവേള കെയർഓഫ് സൈറാ ബാനുവിലേക്ക്...

കിസ്മത്ത് ഇറങ്ങുന്നതിന് ഒരു കൊല്ലം മുന്പു കേട്ട കഥയാണ് സൈറാ ബാനുവിന്‍റേത്. ഈ ചിത്രത്തിലേക്ക് എന്നെ കാസ്റ്റ് ചെയ്യുന്പോൾ അന്നയും റസൂലിലും കണ്ട പരിചയം മാത്രമേ അവർക്ക് ഉണ്ടായിരുന്നുള്ളൂ. കിസ്മത്ത് ഷൂട്ട് കഴിഞ്ഞു റിലീസായത് ഒരു വർഷവും രണ്ടു മാസവും കഴിഞ്ഞാണ്. കിസ്മത്ത് ഷൂട്ട് കഴിഞ്ഞുവന്ന ഉടൻ ഞാൻ ആദ്യം കേൾക്കുന്ന കഥയാണു സൈറാ ബാനുവിന്‍റേത്. പ്രോഡക്‌ഷനിലെ ചില പ്രശ്നങ്ങൾ കാരണം ഷൂട്ട് വൈകി.




കിസ്മത്ത് ഇറങ്ങിയശേഷം കുറേയാളുകൾ കഥകളുമായി എന്ന സമീപിച്ചു തുടങ്ങി. അതിനിടെയാണ് ഇതിന്‍റെ സംവിധായകൻ ആന്‍റണി സോണി വിളിച്ച് ഷൂട്ട് ഇടൻ തുടങ്ങുമെന്ന് അറിയിച്ചത്. ഈ പടം നേരത്തേ കമിറ്റ് ചെയ്തതിരുന്നതിനാൽ ഇതുതന്നെ ചെയ്യാൻ തീരുമാനിച്ചു. കഥ, തിരക്കഥ ആർ.ജെ.ഷൈൻ. സംഭാഷണം ബിപിൻ ചന്ദ്രൻ. സ്ക്രിപ്റ്റ് വായിച്ച ശേഷമാണ് ചെയ്യാൻ തീരുമാനിച്ചത്. സമയമെടുത്തുതന്നെ ചെയ്തു. ഒരു സമയം ഒരു പടം ചെയ്യാനാണു താത്പര്യം. അതിനാൽ അതിനിടെ വേറെ പടങ്ങളൊന്നും ഏറ്റെടുക്കാതെ ഇതിനൊപ്പം തന്നെ നിന്നു.




കെയർഓഫ് സൈറ ബാനു എന്ന സിനിമയെക്കുറിച്ച്...

സാധാരണ പ്രേക്ഷകകർ കാണേണ്ട ചിത്രമാണിത്. നമ്മുടെ സമൂഹത്തിന്‍റെ, ഭരണവ്യവസ്ഥയുടെ ഇരുണ്ട ചില വശങ്ങളെ ഈ സിനിമ നന്നായി കാണിച്ചുതരുന്നുണ്ട്. അടുത്തിടെയുണ്ടായ സാമൂഹിക പ്രസക്തിയുള്ള ചില വിഷയങ്ങൾ ഈ ചിത്രത്തിൽ ചർച്ച ചെയ്തിട്ടുണ്ട്. ഒപ്പം ഈ ചിത്രം എന്‍റർടെയ്നറുമാണ്. അമ്മ-മകൻ എന്ന ലവ് ഫാക്ടർ ഈ പടത്തിൽ വർക്കായതായി ഞാൻ വിശ്വസിക്കുന്നു. ആ ഒരു ഇമോഷനാണ് ഈ സിനിമയെ അങ്ങേയറ്റം വരെ എത്തിക്കുന്നത്.

ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ - ഫാമിലിക്കു- കാണാൻ പറ്റിയ പടമാണ്. കാരണം, എല്ലാ ഘടകങ്ങളുമുണ്ട് ഇതിൽ. സമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ ഇമോഷണലി നല്ല രീതിയിൽ ബന്ധിപ്പിച്ചിട്ടുണ്ട്. രസിപ്പിക്കുന്ന നിമിഷങ്ങളുണ്ട്. അങ്ങനെ നോക്കുന്പോൾ ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഈ പടം നല്ല ഒരു ട്രീറ്റ് തന്നെയാവും. എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ സാധ്യതയുള്ള ഒരു സിനിമയായിട്ടാണു കെയർഓഫ് സൈറാ ബാനു എനിക്കു ഫീൽ ചെയ്തത്.




ഈ സിനിമയുടെ പ്രമേയത്തെക്കുറിച്ച്...

രണ്ട് അമ്മമാർക്കു മക്കളോടുള്ള സ്നേഹക്കൂടുതൽ സൃഷ്ടിക്കുന്ന ചില പ്രശ്നങ്ങളാണ് ഈ സിനിമയുടെ തീം. സ്നേഹം കൂടിയാലും ചില സന്ദർഭങ്ങളിൽ അതു പ്രശ്നങ്ങൾക്കിടയാക്കും. സ്വന്തം മകൻ തന്നെവിട്ട് പാരീസിലേക്കു പോകുമെന്നുള്ള ഒരമ്മയുടെ വിഷമമാണ് ആദ്യത്തെ ധർമസങ്കടത്തിനിടയാക്കുന്നത്. മഞ്ജുവാര്യർ അവതരിപ്പിക്കുന്ന സൈറാ ബാനുവാണ് ആദ്യത്തെ അമ്മ. മകൻ ആവശ്യപ്പെടുന്നതെന്തും സ്നേഹക്കൂടുതൽ കാരണം ചെയ്യേണ്ടിവരുന്ന ഒരമ്മയുടെ അവസ്ഥയാണു രണ്ടാമത്തെ ധർമസങ്കടത്തിനു കാരണം. അമല അവതരിപ്പിച്ച അഡ്വ. ആനിജോണ്‍ തറവാടിയാണ് സ്നേഹക്കൂടുതൽ കാരണം കുഴപ്പത്തിലാകുന്ന രണ്ടാമത്തെ അമ്മ. ഈ രണ്ട് അമ്മമാരിലൂടെയാണു കഥ മുന്നോട്ടു പോകുന്നത്.




താങ്കളുടെ കഥാപാത്രത്തെ വിലയിരുത്തിയാൽ...

കഥാപാത്രത്തിന്‍റെ പേര് ജോഷ്വ പീറ്റർ. നിയമ വിദ്യാർഥിയാണ്. ഫോട്ടോഗ്രഫിയാണു പാഷൻ. അവന്‍റെ അച്ഛനും പ്രഫഷണൽ ഫോട്ടോഗ്രഫർ ആയിരുന്നു. അവന്‍റെ ഉള്ളിൽ ഒരു ഫോട്ടോഗ്രഫറുണ്ട്. അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ തനിക്കും മികച്ച ഒരു ഫോട്ടോഗ്രഫർ ആകാമായിരുന്നു എന്ന മട്ടിലുള്ള ഇമോഷൻ അവന്‍റെ ഉള്ളിൽ കിടപ്പുണ്ട്. എന്നാൽ അമ്മയുടെ സാന്നിധ്യത്തിൽ ഹാപ്പിയുമാണ്. 20 വയസിന്‍റെ സ്വഭാവവിശേഷങ്ങളെല്ലാം ഉള്ള ഒരു പയ്യൻ.



ഏറെ മെച്വർ ആയി സംസാരിക്കുകയോ ഇമോഷണലി ഏറെ കരുത്തോടെ പെരുമാറുകയോ ചെയ്യുന്ന ഒരു കഥാപാത്രമല്ല. ഒരമ്മ വളർത്തിയ കുട്ടി. അതാണു ജോഷ്വ. അല്ലാതെ ഏറെ അടിച്ചു പൊളിച്ചു സ്റ്റൈൽ കാണിച്ചു നടക്കുന്ന ഒരു പയ്യനല്ല. പുറത്തിറങ്ങുന്പോൾ ഏറെ ഷോ കാണിച്ചു നടക്കാൻ താത്പര്യമില്ല. എന്നാൽ വീട്ടിൽ, അമ്മയും മകനും മാത്രമുള്ളപ്പോൾ, ജോഷ്വ ബാനുവിനു മുന്നിൽ വലിയ സംഭവമാണ്. അത്തരത്തിലാണ് വീട്ടിൽ അവർ തമ്മിലുള്ള സംസാരവും പെരുമാറ്റവുമൊക്കെ. പക്ഷേ, പുറത്തിറങ്ങിയാൽ അവനിഷ്ടമുള്ള പെണ്ണിനോടു സംസാരിക്കാനുള്ള ധൈര്യമില്ലതാനും. അതാണു ജോഷ്വയുടെ കാരക്ടർ.




മഞ്ജുവാര്യർക്കൊപ്പം അഭിനയിക്കുക വലിയ ഭാഗ്യമാണല്ലോ...

മഞ്ജുചേച്ചി ഈ പടത്തിൽ അഭിനയിക്കാൻ തീരുമാനിച്ച ശേഷമാണ് ജോഷ്വ പീറ്റർ എന്ന കാരക്ടറിനുവേണ്ടി ചിത്രത്തിന്‍റെ പ്രവർത്തകർ എന്‍റെയടുത്തുവന്നത്. കിസ്മത്തിനുശേഷം ഈ പടത്തിലാണ് അഭിനയിച്ചത് എന്നുള്ളതു എന്‍റെ കിസ്മത്തിന്‍റെ ഭാഗം തന്നെയാണ്. അത്, എന്‍റെ വിധി, എന്‍റെ നിയോഗം തന്നെയാണ്. കിസ്മത്ത് ഇറങ്ങും മുന്പേ കഥ കേട്ടെങ്കിലും പല കാരണങ്ങൾ കൊണ്ടു പടം നീണ്ടു പോയി, ഞാൻ തന്നെ അതു മറന്നുപോയി.



മറ്റു പ്രോജക്ടുകൾ വരുന്നതിനിടെ ഒരു ദിവസം ഒരു നിമിത്തം പോലെ ആന്‍റണിചേട്ടൻ(സംവിധായകൻ ആന്‍റണി സോണി) വീണ്ടും വിളിച്ചു. ആദ്യം ഞാൻ കേട്ട കഥയല്ല. എനിക്കു പേരും പ്രശസ്തിയും വരുന്നതിനു മുന്പ്, നാലാൾ എന്നെ അംഗീകരിക്കുന്നതിനു മുന്പ് എന്നെ വിശ്വസിച്ച് ഒരു കാരക്ടർ ഏൽപ്പിച്ച വ്യക്തിയാണ് ആന്‍റണിചേട്ടൻ. മറ്റു പ്രോജക്ടുകൾ വരുന്നുവെങ്കിലും ഞാൻ കൊടുത്ത വാക്ക് തെറ്റിക്കുന്നതു ശരിയല്ലല്ലോ. അങ്ങനെയാണു ഞാൻ ചിന്തിച്ചത്. ഈ സിനിമ ചെയ്യാനായതിൽ വലിയ സന്തോഷമുണ്ട്. ഈ സിനിമ മാക്സിമം ആളുകളിലേക്ക് എത്തണം എന്നാണ് ആഗ്രഹം.




മഞ്ജുവാര്യർക്കൊപ്പമുള്ള അഭിനയം കംഫർട്ടബിൾ ആയിരുന്നോ..

പണ്ടു പടങ്ങളൊക്കെ കാണുന്പോൾത്തന്നെ എനിക്കിഷ്ടമുള്ള ഒരു നടിയാണു മഞ്ജുവാര്യർ. മഞ്ജുചേച്ചിയെ നേരിട്ടു പരിചയമുണ്ടായിരുന്നില്ല. പക്ഷേ, മഞ്ജുചേച്ചി ഏറെ സപ്പോർട്ടീവാണ്. കുറേ നാളുകളായി എനിക്ക് ഈ വ്യക്തിയെ അറിയാമല്ലോ എന്ന് എന്നെ മഞ്ജുചേച്ചി ഫീൽ ചെയ്യിപ്പിച്ചു. എന്നെ അങ്ങനെ കംഫർട്ടബിളാക്കി. അങ്ങനെ തോന്നിപ്പിക എന്നതു തന്നെ ഒരു കഴിവല്ലേ. എന്നെ കംഫർട്ടബിളാക്കുക എന്നതു തന്നെ. നല്ല പോസീറ്റീവ് വൈബ് ആയിരുന്നു മഞ്ജുചേച്ചിയുമൊത്തുള്ള സീനുകൾ ചെയ്യുന്പോൾ. ഡയറക്ടറുമായി ചേർന്നു പ്ലാനുണ്ടാക്കിയ ശേഷമായിരുന്നു ഒരോ സീനും ചെയ്തത്. പരസ്പരം നിർദേശങ്ങൾ പറഞ്ഞു വേണ്ടത് എടുത്ത് വേണ്ടാത്തതു കളഞ്ഞ് ഗിവ് ആൻഡ് ടേക്ക് രീതിയിലായിരുന്നു അഭിനയം.




സൈറാ ബാനുവിലെ സെറ്റ് അനുഭവങ്ങൾ...

എനിക്കു കുറച്ചു സ്റ്റാർട്ടിംഗ് ട്രബിൾ ഉണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല. വേറൊരു ടൈപ്പ് സിനിമാ സെറ്റിൽ നിന്നായിരുന്നു ഞാൻ വന്നത്. രാജീവ് രവി സാറിന്‍റെ റിയലിസ്റ്റ് സിനിമകൾ ഷൂട്ട് ചെയ്യുന്ന സെറ്റുകളായിരുന്നു എനിക്കു പരിചിതം. ഇതു കമേഴ്സ്യൽ സിനിമയാണ്. എനിക്കു പരിചിതമല്ലാത്ത ഒരു ഏരിയയിൽ വന്ന് ഒരു സംഭവം ചെയ്യേണ്ട അവസ്ഥയിലായിരുന്നു. അതിന്‍റേതായ ചില ബുദ്ധിമുട്ടുകൾ ആദ്യം എനിക്കുണ്ടായിരുന്നു. എല്ലാവരുടെയും സപ്പോർട്ടോടെ ഞാൻ തന്നെ അതിനെ അതിജീവിച്ചു മുന്നോട്ടുപോയി.




ഈ സിനിമയിൽ ഏറെ സ്പർശിച്ച രംഗങ്ങൾ...

തന്നോടു മോശമായി സംസാരിച്ച അഡ്വക്കേറ്റിനു മറുപടി നല്കിയശേഷം പുറത്തേക്കു വന്നു സൈറാബാനു പൊട്ടിക്കരയുന്ന രംഗം ടച്ചിംഗ് ആയി തോന്നി. ചത്തതു കീചകനല്ലെങ്കിൽ കൊന്നതു ഭീമൻ ആവില്ലല്ലോ എന്ന് സൈറാബാനു ഇമോഷണലായി പറയുന്ന രംഗവും ഏറെ ഇഷ്ടപ്പെട്ടു.




25 വർഷത്തിനുശേഷം അമലയുടെ മടങ്ങിവരവ്...

ഏറെ കരുത്തുറ്റ കഥാപാത്രത്തെയാണ് അമല മാഡം അവതരിപ്പിച്ചത്. അഡ്വ. ആനിജോണ്‍ തറവാടി എന്നാണു കഥാപാത്രത്തിന്‍റെ പേര്. അവർ വളരെ അനുഗൃഹീതമായ വൈഭവത്തോടെ അതു ചെയ്തിട്ടുണ്ട്. പേഴ്സണലി വളരെ ഡൗണ്‍ ടു എർത്താണ് അമല മാഡം. നമുക്കു നോക്കിയിരിക്കാൻ തോന്നുന്ന വളരെ ഡിവൈൻ ആയ, ഗ്രേസ്ഫുളായ സാന്നിധ്യം.

കെയർഓഫ് സൈറാ ബാനുവിലെ മറ്റ് അഭിനേതാക്കൾ...

രാഘവൻചേട്ടൻ, ജോണ്‍പോൾ, ബിജു സോപാനം, സുനിൽ സുഖദ, നിരഞ്ജന അനൂപ് തുടങ്ങി നിരവധി അഭിനേതാക്കൾ..




സൈറാ ബാനുവിൽ മോഹൻലാൽ...

സൈറാ ബാനുവിൽ മോഹൻലാലിന്‍റെ ഒരു സാന്നിധ്യമുണ്ട്. കൂടുതലൊന്നും പറയുന്നില്ല. അതു കണ്ടു തന്നെ അറിയേണ്ടതാണ്.

പുതിയ പ്രോജക്ടുകൾ..

നടൻ സൗബിൻ സംവിധാനം ചെയ്യുന്ന പറവയിൽ ഒരു കാരക്ടർ ചെയ്യുന്നു. എഡിറ്റർ ബി. അജിത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഒരു വേഷം ചെയ്യുന്നുണ്ട്. ഷാജി. എൻ. കരുണ്‍ സംവിധാനം ചെയ്യുന്ന ഓള് എന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.