Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
പുകഞ്ഞു തീർന്ന ചാർമിനാർ...!
കന്നിയങ്കം ഗംഭീരമാക്കാനുള്ള ആവേശം ആവലാതികളുടെ ഇടയിൽപ്പെട്ടു പോയാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് പറയണ്ടല്ലോ?... അജിത്ത് സി. ലോകേഷ് എന്ന സംവിധായകൻ ഇത്തരമൊരു ഒരു അവസ്ഥയിൽ ചെന്നു വീഴുകയായിരുന്നു. ഒറ്റ വീഴ്ചയായിരുന്നു, പിന്നെ വീണിടത്ത് കിടന്ന് ഉരുണ്ട് ഒരു സിനിമ അങ്ങ് ഒപ്പിച്ചെടുത്തു. അതിന്‍റെ പേരാണ് "ചാർമിനാർ'.

ചേരാത്ത ചേരുവകളെ എത്രകണ്ട് യോജിപ്പിക്കാൻ ശ്രമിച്ചാലും ശരിയാകില്ലല്ലോ. പറഞ്ഞ് പഴകിയ കഥകളെ പൊടിതട്ടിയെടുത്ത് അതിൽ പ്രണയവും ട്വിസ്റ്റും പിന്നെ ത്രില്ലും ഒക്കെ നിറച്ചാണ് ചാർമിനാർ വന്നിരിക്കുന്നത്. അശ്വിൻ കുമാർ എന്ന യുവനടൻ അഭിനയ സാധ്യതകളുടെ ഒരു കളരിയായി ചാർമിനാറിനെ കണ്ടിട്ടുണ്ടാവണം. അതുകൊണ്ടാവാം ചിത്രം വല്ലാണ്ട് ഇഴയുന്പോഴും അശ്വിന്‍റെ പ്രകടനം അല്പം ആശ്വാസം പ്രേക്ഷകന് നൽകുന്നത്.

എങ്ങനെയൊക്കയോ തട്ടിക്കൂട്ടിയ തിരക്കഥയിൽ കാണാൻ കൊള്ളാവുന്ന കുറച്ചു പേരെ നിരത്തി നിർത്തി അഭിനയിപ്പിച്ചാൽ മികച്ചൊരു സിനിമയാകില്ല എന്ന പാഠമാണ് ചാർമിനാർ നൽകുന്നത്. തട്ടിക്കൂട്ട് ശ്രേണിയിലേക്ക് 2018-ന്‍റെ തുടക്കത്തിൽ തന്നെ നിരവധി ചിത്രങ്ങൾ കടന്നു കൂടിയിരുന്നു. ആ കൂട്ടത്തിലേക്കാണ് ചാർമിനാറും അടിഞ്ഞു കൂടിയിരിക്കുന്നത്. കാട്ടിക്കൂട്ടലുകളുടെ നേർ സാക്ഷ്യം.



ട്വിസ്റ്റുണ്ട് കേട്ടോ ട്വിസ്റ്റ്

എല്ലാവരും നോക്കിയിരുന്നോ... ട്വിസ്റ്റ് ഇപ്പോൾ വരും വരും എന്ന് തോന്നിപ്പിക്കും വിധമാണ് ചിത്രം മുന്നോട്ടുപോകുന്നത്. ചാർമിനാർ ഹോട്ടലിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. എന്തുകൊണ്ട് ചിത്രത്തിന് ചാർമിനാർ എന്നു പേര് വന്നുവെന്ന് മനസിലായി കാണുമല്ലോ അല്ലേ... അവിടെയും ഇവിടെയും തൊടാതെ എന്തോ ദുരൂഹതകൾ ഹോട്ടലിന് ചുറ്റും അരങ്ങേറുന്നുണ്ടെന്ന് ധ്വനിപ്പിക്കാൻ സംവിധായകന് തുടക്കത്തിൽ കഴിയുന്നുണ്ട്. സേതു(അശ്വിൻ കുമാർ)വിനെ ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്. ഫാഷൻ ഡിസൈനറായ കഥാനായകന്‍റെ ജീവിതത്തിൽ ചതിയും വഞ്ചനയും പിന്നെ പ്രണയവുമെല്ലാം കടന്നു കൂടിയത് എങ്ങനെയെന്ന് കാട്ടി തുടങ്ങുന്നതോടെ ചിത്രം കണ്ടുമടുത്ത സിനിമാ കഥകളുടെ ട്രാക്കിലേക്ക് വന്നു വീഴും.



പ്രണയം ഉണ്ടെങ്കിൽ, പാട്ട് മസ്റ്റാണ്

പ്രണയത്തെക്കുറിച്ച് പറയുന്പോൾ പാട്ട്... പിന്നെ പ്രണയിനി ഒന്നു തൊട്ടാൽ പാട്ട്... പിന്നെ തലങ്ങും വിലങ്ങും പാട്ടാണ്. ഇത്തരം ക്ലീഷേ സംഭവങ്ങളൊന്നും മാറ്റിപ്പിടിക്കാൻ സംവിധായകൻ മെനക്കെട്ടിട്ടില്ല. നായിക ഹർഷിക സുന്ദരിയാണ്. മോഡലായ നന്ദനയുടെ വേഷമാണ് ചിത്രത്തിൽ നായിക കൈകാര്യം ചെയ്യുന്നത്. നല്ല ചിരിയും ക്യാറ്റ്‌വാക്കും ഒക്കെ കണ്ടിരിക്കാം. പക്ഷേ, ഒറ്റ കാര്യം മാത്രം. അഭിനയിക്കാൻ അത്ര പോര. പരസ്യ ഏജൻസി, മോഡലിംഗ്, ഫാഷൻ ഡിസൈനിംഗ്.. ഒന്നിനോട് ഒന്ന് ചേർന്നു നിൽക്കുന്ന മേഖലകളെ ഇണക്കിച്ചേർത്താണ് ചാർമിനാറിന്‍റെ കഥ മെനഞ്ഞെടുത്തിരിക്കുന്നത്.



കഥ പറഞ്ഞു തീരണില്ലല്ലോ...

നായകൻ ഇടയ്ക്ക് കഥ പറയുന്നു... അത് തീരുന്പോൾ മറ്റൊരാൾ കഥ ഓർക്കുന്നു. ശെടാ... സംഗതി എങ്ങോട്ടാണ് പോകുന്നതെന്ന് ഓർത്തിരിക്കുന്പോഴാണ്, പ്രതികാരത്തിന്‍റെ തീ നായകനിൽ സംവിധായകൻ ആളിക്കത്തിക്കുന്നത്. ഇതിനിടയിൽ ചിലരുടെ അമിതാഭിനയം കാരണം മുന്പിൽ വരാൻ പോകുന്ന ട്വിസ്റ്റിനെ കുറിച്ച് നേരത്തെ സൂചന കിട്ടും. അതോടെ സംഭവം എങ്ങോട്ട്, എങ്ങനെ, എവിടെച്ചെന്നു നിൽക്കും എന്നെല്ലാം കൃത്യമായി മനസിലാകും. സംവിധായകന്‍റെ ഉള്ളിൽ അടിഞ്ഞുകൂടിയ ട്വിസ്റ്റുകളെല്ലാം പിന്നീട് വന്നുപോകുകയാണ്. കഥ പറഞ്ഞ് തീർക്കണമല്ലോ, ഇല്ലെങ്കിൽ കാഴ്ചക്കാർ എന്തു കരുതും.



രണ്ടാം പകുതി അസഹനീയം

കുത്തഴിഞ്ഞ പോയ കഥയെ രണ്ടാം പകുതിയിലെങ്കിലും വരുതിയിൽ നിർത്താൻ ചില അഡീഷണൽ ട്വിസ്റ്റുകൾ സംവിധായകൻ തിരുകി കയറ്റിയിട്ടുണ്ട്. ഒന്നാം പകുതിയിൽ നായകൻ ഒരുവിധം പിടിച്ച് നിന്നെങ്കിൽ രണ്ടാം പകുതിയിൽ പുള്ളിയുടെ വരുതിയിലും കാര്യങ്ങൾ നിന്നില്ല. നായകനും നായികയും സിനിമയിൽ വന്നുപോകുന്നവരും തമ്മിലുള്ള പൊട്ടൻകളിയാണ് പിന്നീട് കാണാൻ കഴിയുക. കാമറാമാനെ സമ്മതിക്കണം, ഈ കാട്ടിക്കൂട്ടലുകൾക്കിടയിലും നല്ല കളർഫുൾ ഫ്രെയിമുകൾ ഒരുക്കിയതിന്. പക്ഷേ അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. ക്ലൈമാക്സിൽ വരെ ട്വിസ്റ്റ് അപ്‌ലോഡ് ചെയ്ത് സംവിധായകൻ ആവശ്യത്തിലേറെ വെറുപ്പിക്കുന്നുണ്ട്.

(ഇത്രമാത്രം ട്വിസ്റ്റ് എവിടുന്ന് കിട്ടിയോ, എന്തോ...)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.