Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ട്വിസ്റ്റിൽ മുങ്ങി "ബാഗമതി'
"ബാഗമതി' പ്രേക്ഷകനെ വട്ടം ചുറ്റിക്കുകയാണ്. ലക്കും ലഗാനും ഇല്ലാതെ ചില കാര്യങ്ങൾ കാട്ടിയാണ് സംവിധായകൻ ജി. അശോക് കാഴ്ചക്കാരനെ വട്ടം ചുറ്റിക്കുന്നത്. ആദ്യ പകുതിയിൽ ഉരുണ്ടുകൂടുന്ന സംഭവവികാസങ്ങൾ കാണുന്പോൾ സംവിധായകൻ എന്താണാവോ ഉദ്ദേശിച്ചതെന്ന് തോന്നലുണ്ടാവാം. അമ്മാതിരി കാട്ടിക്കൂട്ടലാണ് ചിത്രത്തിൽ നിറഞ്ഞിരിക്കുന്നത്. കഥയും ഫ്ലാഷ് ബാക്കും കൂട്ടിക്കുഴച്ച് ഒരുപിടിയും തരാതെയാണ് ചിത്രത്തിന്‍റെ പോക്ക്.

ബാഹുബലിക്ക് ശേഷം അനുഷ്ക ഷെട്ടി വീണ്ടും ഞെട്ടിക്കുകയാണ് ബാഗമതിയിലൂടെ. നായികയുടെയും സൗണ്ട് എഫക്ടിന്‍റെയും മികവുകൊണ്ട് മാത്രമാണ് ഒന്നാം പകുതി സംവിധായകൻ പിടിച്ച് നിർത്തുന്നത്. പ്രേത ബംഗ്ലാവ്, തന്നെ ആടുന്ന കസേര, അല്പം ഇരുണ്ട ഭീകരാന്തരീക്ഷം തുടങ്ങി കണ്ടു മറന്ന പ്രേത സിനിമകളുടെ കാഴ്ചകളൊക്കയും ബാഗമതിയിലും സ്ഥാനം പിടിച്ചിട്ടുണ്ട്.



അനുഷ്ക ഷെട്ടി തകർത്തു

ജയിൽവാസം അനുഭവിക്കുന്ന ചഞ്ചലയെ മറ്റൊരു കേസിന്‍റെ അന്വേഷണത്തിനായി ബാഗമതി ബംഗ്ലാവിലേക്ക് കൊണ്ടുവരുന്നതോടെയാണ് ചിത്രം ഹൊറർ ട്രാക്കിലേക്ക് മാറുന്നത്. ബംഗ്ലാവിൽ ഒറ്റയ്ക്ക് കഴിയേണ്ടി വരുന്ന ചഞ്ചലയുടെ പ്രവർത്തികൾ ചിത്രത്തെ ഹൊറർ ത്രില്ലർ മൂഡിലേക്ക് കൊണ്ടുവരും. നായികയുടെ ഫ്ലാഷ് ബാക്കും മടങ്ങിവരവും വ്യക്തതയില്ലാതെ കാട്ടി ട്വിസ്റ്റ് ഒളിപ്പിച്ചുവയ്ക്കാൻ സംവിധായകൻ നന്നേ പണിപ്പെടുന്നുണ്ട്. ഒരേ സമയം ചിത്രം ഹൊറർ ആണെന്നും അല്ലെന്നും പ്രേക്ഷകരെ തോന്നിപ്പിക്കാൻ സംവിധായകന് കഴിയുന്നുണ്ട്. ഒന്നാം പകുതിയോട് അടുക്കുന്പോഴുള്ള അനുഷ്കയുടെ പ്രകടനം പ്രേക്ഷകരെ അന്പരപ്പിക്കും.




ശ്രദ്ധിച്ചിരിക്കണം കേട്ടോ..!

ഈശ്വർ പ്രസാദെന്ന മന്ത്രിയായി എത്തി ജയറാം ചിത്രത്തിൽ തരക്കേടില്ലാത്ത പ്രകടനമാണ് നടത്തുന്നത്. ഈശ്വർ പ്രസാദിന്‍റെ കഥാപാത്ര രൂപീകരണത്തിൽ സംവിധായകൻ നന്നേ ശ്രദ്ധിച്ചിട്ടുണ്ട്. ചഞ്ചലയുടെയും ഈശ്വർ പ്രസാദിന്‍റെയും ഓരോ ചലനങ്ങളുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഇവരെ രണ്ടുപേരെയും സൂക്ഷ്മമായി നിരീക്ഷിച്ചാൽ കഥയുടെ പോക്ക് എങ്ങോട്ടെന്ന് ആദ്യപകുതിയിൽ തന്നെ ക്ലു കിട്ടും. ഭീകാരാന്തരീക്ഷം സൃഷ്ടിക്കുംവിധമാണ് പ്രേത ബംഗ്ലാവിന്‍റെ സെറ്റിട്ടിരിക്കുന്നത്. തുടക്കം മുതൽ അത്തരത്തിൽ ഒരു അന്തരീക്ഷത്തിലേക്ക് പ്രേക്ഷകരെ തള്ളിയിടാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.




മലയാളികൾ ശോഭിച്ചു

തെലുങ്ക് സിനിമയിലെ മലയാളി സാന്നിധ്യങ്ങളാണ് ആശാ ശരതും ഉണ്ണി മുകുന്ദനും ജയറാമും. മൂവർക്കും ചിത്രത്തിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തന്നെയാണ്. ഉണ്ണി മുകുന്ദൻ തന്‍റെ തനതു ശൈലിയിലൂടെ പ്രേക്ഷക പ്രീതി നേടിയപ്പോൾ ആശാ ശരത് അമിത ബലംപിടുത്തം കൊണ്ട് അപ്രീതി സന്പാദിക്കുകയും ചെയ്തു. ജയറാം വളരെ കൂളായി തന്‍റെ മന്ത്രി വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദൻ-അനുഷ്ക ഷെട്ടി ജോഡിയുടെ കോംബിനേഷൻ സീനുകൾ ആർ. മതിയുടെ കാമറ കണ്ണുകൾ നല്ലരീതിയിൽ തന്നെ ഒപ്പിയെടുത്തിട്ടുണ്ട്. ബാഗമതിയിലെ പ്രകടനം തെലുങ്കിൽ ഉണ്ണിക്ക് കൂടുതൽ അവസരങ്ങൾ സമ്മാനിക്കുമെന്ന് ഉറപ്പ്.




ട്വിസ്റ്റോട് ട്വിസ്റ്റ്

അലോസരപ്പെടുത്തലുകളേറെയുള്ള ഒന്നാം പകുതിയിൽ നിന്നും രണ്ടാം പകുതിയിലേക്കെത്തുന്നതോടെ ട്വിസ്റ്റുകൾ രംഗപ്രവേശം ചെയ്തു തുടങ്ങും. ഇതുവരെ കണ്ട കാഴ്ചകളൊക്കെ എന്ത്, ഇപ്പോൾ കാണുന്നതെന്ത് എന്നുള്ള കണ്‍ഫ്യൂഷൻ ഉണ്ടാകും മുന്പേ പ്രേക്ഷകർക്ക് ഉത്തരം ലഭിച്ചു തുടങ്ങും. ലോജിക്കില്ലായ്മയുടെ അകന്പടിയോടെയാണെങ്കിലും ഉത്തരങ്ങൾ ഓരോന്നും താത്കാലിക തൃപ്തി പ്രേക്ഷകർക്ക് സമ്മാനിക്കും.

നായികയുടെ പ്രകടനം തന്നെയാണ് ചിത്രത്തെ കൂടുതൽ ആകാംക്ഷാഭരിതമാക്കുന്നത്. സൗണ്ട് ഇഫക്ടുകളുടെ ബലത്തിൽ ചിത്രം ഇടയ്ക്കിടെ ഞെട്ടിക്കാൻ ഒരുന്പെടുന്നുണ്ട്. പ്രേക്ഷകരെ പരീക്ഷിക്കുന്ന ഇമ്മാതിരി ചിത്രങ്ങൾ ഇതിന് മുന്പും ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആ സിനിമ പേരുകൾ കൂട്ടിച്ചേർത്താൽ ബാഗമതിയുടെ കഥാഗതിയും ട്വിസ്റ്റുമെല്ലാം അതിവേഗം പ്രേക്ഷകരുടെ മനസിലേക്കെത്തും. ഒന്നും ഓർമിപ്പിക്കുന്നില്ല, ത്രില്ലടിക്കാൻ റെഡിയായി ബാഗമതിക്ക് കയറിക്കോ നിങ്ങൾ നിരാശരാകില്ല.

(ബിൽഡപ്പ് പോലെയൊന്നുമില്ല. വെറുതെയൊരു ചിത്രം.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.