Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ആക്ഷൻ ഹീറോ ആദി..!
ട്വിസ്റ്റ്... അതായിരുന്നല്ലോ ജീത്തു ജോസഫ് വിജയ സിനിമകളുടെ ട്രേഡ് മാർക്ക്. "ആദി'യുടെ പോക്ക് കാണുന്പോഴും ഒരു ട്വിസ്റ്റ് എവിടെയെങ്കിലും പതുങ്ങിയിരിപ്പുണ്ടോയെന്ന് പ്രേക്ഷകർ സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല. പക്ഷേ, ആദിക്ക് ത്രില്ലർ എന്ന വിളിയേക്കാൾ നല്ലത് ആക്ഷൻ എന്നവിളിയാണ്. കാരണം ആദിയിൽ പഞ്ച് ആക്ഷന് തന്നെയാണ്.

താര രാജാവിന്‍റെ (മോഹൻലാൽ) മകനെ ചുമ്മാ ഒരു നായകവേഷം കൊടുത്ത് മലയാള സിനിമയിലേക്ക് എടുത്തിടാനല്ല ജീത്തു ജോസഫ് ശ്രമിച്ചിരിക്കുന്നത്. ചെറുക്കനെ നല്ലവണ്ണം ഓടിച്ച് ചാടിച്ച് നിലത്തുനിർത്താതെ അധ്വാനിപ്പിച്ചു തന്നെയാണ് സംവിധായകൻ പരുവപ്പെടുത്തിയെടുത്തത്. ആക്ഷൻ രംഗങ്ങളിൽ പ്രണവ് കസറിയപ്പോൾ തിയറ്ററുകളിൽ കൈയടികളുടെ ഇരന്പലും കൂടി. ആ കൈയടികൾ ഉറക്കെ പറയുന്നുണ്ടായിരുന്നു പ്രണവ് യുവ ആക്ഷൻ ഹീറോ തന്നെയെന്ന്.



സ്വപ്ന ലോകത്തെ രാജകുമാരൻ

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മിഴിയോരം എന്ന ഗാനം പാടികൊണ്ടാണ് പ്രണവ് ആദിയിൽ മുഖം കാണിക്കുന്നത്. പാട്ടും മുഖത്തെ ഭാവങ്ങളുമെല്ലാം വളരെ സിന്പിൾ. പിന്നെ പിന്നെ കടന്നു വരുന്ന ഓരോ രംഗങ്ങളിലും പാവം പയ്യന്‍റെ എല്ലാം മാനറിസങ്ങളും പ്രണവിൽ ദൃശ്യമാകുന്നുണ്ട്. പതുക്കെയാണല്ലോ ചിത്രത്തിന്‍റെ പോക്കെന്ന് കരുതിയിരിക്കുന്പോഴേയ്ക്കും കഥ ബംഗളൂരുവിലേക്ക് യാത്ര ചെയ്തു തുടങ്ങും.

സംഗീത വഴിയിൽ സിനിമയിൽ എത്തിപ്പെടാൻ ശ്രമിക്കുന്ന ചെറുപ്പക്കാരന്‍റെ കഷ്ടപ്പാടുകൾ പ്രണവിൽ ഭദ്രമായിരുന്നു. ചെറുചിരിയും പിന്നെ അത്യാവശ്യം സക്രീൻ പ്രസൻസുമെല്ലാം ഒത്തിണങ്ങിയപ്പോൾ "പ്രണവ്' നക്ഷത്രം ബിഗ് സ്ക്രീനിൽ തെളിമയോടെ പ്രകാശിക്കാൻ തുടങ്ങി. കുഞ്ഞുകഥയും അനുവാദമില്ലാതെ കടന്നുകൂടുന്ന ഉൗരാക്കുടുക്കുകളുമെല്ലാമാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റുകൾ. മരണത്തിനും സ്വപ്നത്തിനും ഇടയിലൂടെയുള്ള ആദിയുടെ യാത്രയാണ് ചിത്രത്തിൽ ഉടനീളം കാണാൻ കഴിയുക.




ആക്ഷൻ തകർത്തു

സ്വപ്നവഴിയേ വന്നടിയുന്ന പ്രശ്നങ്ങളാണ് ആദിയെ ജീവിതം പഠിപ്പിക്കുന്നത്. കുരുക്കിൽ നിന്നും ഉൗരാക്കുടുക്കിലേക്ക് വന്നുവീഴുന്പോഴും അവന് രക്ഷപ്പെടാനുള്ള വഴികൾ സംവിധായകൻ ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. ആ വഴികൾ പക്ഷേ, കഷ്ടപാടുകൾ നിറഞ്ഞതായിരുന്നുവെന്ന് മാത്രം. പാർക്കൗർ ഫൈറ്റ് സീനുകളിൽ പ്രണവ് കാട്ടിയ കൈയടക്കം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അസാമാന്യ മെയ്‌വഴക്കമാണ് താരരാജാവിന്‍റെ പുത്രന്. പാടിയും വരികൾ എഴുതിയും പിന്നെ അഭിനയിച്ചും മലയാള സിനിമയിൽ നായകപട്ടം ഉറപ്പിക്കുകയാണ് പ്രണവ് ആദിയിലൂടെ.



കുരുക്കഴിയുന്ന വഴികൾ

ആദ്യ പകുതിയിൽ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുള്ള കടന്നുപോക്കിനിടെ ജയയും (അനുശ്രീ) മോഹനും (സിദ്ദിഖ്) പിന്നെ ഷറഫുദീനുമെല്ലാം മികവുറ്റ പ്രകടനങ്ങൾ പുറത്തെടുത്തു. എന്നാൽ രണ്ടാം പകുതിയിൽ ആദി കുരുക്കഴിച്ച് പുറത്തുവരാൻ പാടുപെടുന്നതാണ് കാണാൻ കഴിയുക. കഥാഗതിയിലെ പുതുമകളല്ല മറിച്ച്, ആവിഷ്കരണത്തിലെ കൈയടക്കമാണ് ചിത്രത്തെ ബാലൻസിംഗ് തെറ്റാതെ പിടിച്ച് നിർത്തുന്നത്. സെന്‍റിമെൻസ് രംഗങ്ങളുടെ കുത്തൊഴുക്കിലേക്ക് കഥയെ പിടിച്ചിടാതിരിക്കാൻ സംവിധായകൻ നന്നേ ശ്രദ്ധിച്ചിട്ടുണ്ട്. നായകനെ രക്ഷപ്പെടുത്താനുള്ള ആലോചനകൾക്ക് ഇത്തിരി നീളം കൂടി പോകുന്നുണ്ടെങ്കിലും കൃത്യസമയത്ത് വില്ലന്മാരെ രംഗത്തിറക്കി ചിത്രത്തിന്‍റെ ത്രിൽ നഷ്ടപ്പെടുത്താതെ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി സ്ഥാനം പിടിച്ചിട്ടുള്ള ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്‍റെ ആദിയുടെ ഹൈലൈറ്റ്.



കാമറാമാൻ നല്ലപോലെ പണിയെടുത്തു

ആക്ഷൻ ത്രില്ലറാകുന്പോൾ കാമറാമാൻ കഷ്ടപ്പെട്ടില്ലേൽ സംഭവം എറിക്കൂല. ഇവിടെ ഛായാഗ്രാഹകൻ സതീഷ് കുറുപ്പ് നന്നായി പണിയെടുത്തിട്ടുണ്ട്. അതിന്‍റെ പകിട്ട് ചിത്രത്തിൽ ആവോളം കാണാനും കഴിയും. ക്ലൈമാക്സിൽ ജീത്തു ജോസഫ് സ്പെഷലും പ്രണവിന്‍റെ മിന്നും പ്രകടനം കൂടി ഒത്തുവന്നപ്പോൾ ആദി പ്രേക്ഷകരുടെ മനസ് നിറയ്ക്കാനുള്ള ചേരുവകളുള്ള സിനിമയായി മാറുകയായിരുന്നു. ആക്ഷൻ സിനിമ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ധൈര്യമായി ആദിക്ക് ടിക്കറ്റെടുക്കാം.

(പ്രണവ് തെളിഞ്ഞു... ഇനിയും തെളിഞ്ഞാൽ മലയാളികൾക്ക് ഒരു നായകനെ കൂടി കിട്ടും.)

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.