Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
പ്രണയച്ചിറകിലേറി "വിമാനം'
പ്രണയ ചിറകിലേറി തന്‍റെ സ്വപ്നം കൈയെത്തിപ്പിടിക്കാൻ വെങ്കിടി നടത്തുന്ന ശ്രമം യുവ സംവിധായകൻ പ്രദീപ് എം. നായർ ഏച്ചുകെട്ടലുകളില്ലാതെ ആവിഷ്കരിച്ചിട്ടുണ്ട്. ഉയരങ്ങൾ കീഴടക്കാൻ വെങ്കിടിയുടെ ആ ചിരി ധാരാളം മതിയായിരുന്നു. ഉൗർജം പകരാൻ മറുചിരിയുമായി ജാനകിയും കൂടെ കൂടിയതോടെ ആ കഥയ്ക്ക് ചിറകു മുളയ്ക്കാൻ തുടങ്ങി. നാട്ടിൻപുറത്തു നിന്നും ആ വിമാനം ഉയർന്നു പൊങ്ങുന്ന കാഴ്ച മുഷിപ്പിന്‍റെ അംശം ലേശം പോലും കലരാതെയാണ് സംവിധായകൻ സ്ക്രീനിലേക്ക് പറിച്ചുനട്ടത്. വേഗക്കൂടൂതൽ ഇല്ലാതെ തന്നെ കുടുംബപ്രേക്ഷകരെ പിടിച്ചിരുത്താനുള്ള എല്ലാവിധ ചേരുവകളും വിമാനത്തിൽ കയറ്റാൻ പൃഥ്വിരാജും കൂട്ടരും മറന്നിട്ടില്ല. അടിച്ചുപൊളി ഗാനങ്ങളോ ഇടിവെട്ട് ആക്ഷൻ രംഗങ്ങളോ ട്വിസ്റ്റുകളുടെ പ്രളയമോ ഒന്നുമില്ലാത്ത അച്ചടക്കമുള്ള ചിത്രമാണ് "വിമാനം'. കാന്പുള്ള കഥയെ കൈവിടാതെ കൂടെ നിർത്തി അതു തന്‍റേതാക്കി മാറ്റാനുള്ള പൃഥ്വിരാജ് മാജിക് വിമാനത്തിലും കാണാൻ സാധിക്കും.




ശാരീരിക വൈകല്യത്തെ മറികടന്ന് തൊടുപുഴക്കാരൻ സജി സ്വന്തമായി രൂപകല്പന ചെയ്ത് പറത്തിയ വിമാനം പലർക്കും പ്രചോദനം നൽകുന്ന ഒന്നായിരുന്നു. ആ കഥയുടെ ഉൾവിളിയിൽ നിന്നാണ് വിമാനം എന്ന സിനിമയ്ക്ക് ജീവൻവയ്ക്കുന്നത്.യഥാർഥ സംഭവങ്ങളെ ചേർത്തുവയ്ക്കുന്പോൾ നന്നേ ശ്രദ്ധിച്ചില്ലെങ്കിൽ പാളിപ്പോകാനുള്ള സാധ്യതകൾ കൂടുതലാണ്. പക്ഷേ, ഇവിടെ സംവിധായകൻ പതിവ് ചേരുവകളെ കൂട്ടുപിടിച്ച് ആവിഷ്കരണത്തിൽ പുതുമകൾ കൊണ്ടുവരാനാണ് ശ്രമിച്ചിരിക്കുന്നത്. സജി വെങ്കിടിയായി സിനിമയിലെത്തിയപ്പോൾ ആ കഥാപാത്രത്തിന് ജീവൻ നൽകിയതാകട്ടെ പൃഥ്വിരാജും.



പത്മഭൂഷണ്‍ പുരസ്കാരം നേടിയ പ്രഫ. വെങ്കിടേശ്വരന്‍റെ കുട്ടിക്കാലവും യൗവന കാലഘട്ടവുമെല്ലാം ഓർമകളുടെ ചിറകിലേറി ചിത്രത്തിലേക്ക് കടന്നുവരുന്പോൾ ആ കാഴ്ചകൾക്ക് വേഗം പോരല്ലോയെന്ന് ആദ്യം തോന്നിയേക്കാം. പക്ഷേ, കഥയിലേക്ക് ഇറങ്ങി ഒപ്പം സഞ്ചരിച്ചു തുടങ്ങുന്പോൾ അതിവേഗത്തിന്‍റെ ആവശ്യകതയെ പറ്റി ചിന്തിക്കാൻ സമയം കിട്ടില്ല.

കേൾവിക്കുറവുള്ള വെങ്കിടിയുടെ വിമാനം പറത്താനുള്ള ആഗ്രഹം കുഞ്ഞുനാൾ മുതൽ കൂടെ കൂടിയതാണ്. ജാനകിയോടുള്ള (ദുർഗ ലക്ഷ്മി) പ്രണയം കൂടി ഒരേ സമയം മനസിൽ കയറുന്നതോടെ ചിത്രത്തിന് പ്രണയവർണം കൂടി കൈവരുകയായിരുന്നു. തുടക്കകാരിയുടെ ഒരു ചാഞ്ചല്യവുമില്ലാതെയാണ് ദുർഗ ജാനകിയായി നിറഞ്ഞാടിയത്. കണ്ടുപരിചയിച്ച പ്രണയകഥകളെ ഓർമപ്പെടുത്തുന്നുണ്ടെങ്കിലും ക്ലീഷേയാകാതിരിക്കാൻ സംവിധായകൻ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്.



ഗ്രാമന്തരീക്ഷമല്ലേ എന്നാൽ പിന്നെ നിഷ്കളങ്കതയെുടെ പ്രതിരൂപങ്ങളായി കുറച്ച് ആൾക്കാരെ ചുമ്മാ എടുത്തിടുന്ന പതിവ് രീതികളെ സംവിധായകൻ ഇവിടെ മാറ്റിമറിക്കുന്നുണ്ട്. വെങ്കിടിയുടെ കൂട്ടുകാരാകട്ടെ, നാട്ടുകാരാകട്ടെ.. എല്ലാവരും ചിത്രത്തോട് ചേർന്നുനിൽക്കുന്നവർ തന്നെ. വെങ്കിടിയുടെ സ്വപ്നത്തെ ജാനകിയുടെ ജീവിതത്തോട് ഇഴപിരിയാതെ ചേർത്തു നിർത്താൻ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് സാധിച്ചിട്ടുണ്ട്. അവർക്കിടയിലുണ്ടാകുന്ന പ്രണയ സംഘർഷങ്ങളുടെ തീവ്രത വേണ്ടുവോളം ചിത്രത്തിൽ പകർത്തിയിട്ടുമുണ്ട്. നായകന് ഒരു വില്ലൻ വേണമെന്നുള്ള പതിവ് രീതി വിമാനത്തിലും മുറ തെറ്റാതെ കയറി വരുന്നുണ്ട്. സുധീർ കരമന, അലൻസിയർ എന്നിവർ കരുത്തുള്ള കഥാപാത്രത്തിന്‍റെ വീര്യം ഒട്ടും ചോരാതെ തന്നെ ചിത്രത്തിൽ പകർന്നാടിയപ്പോൾ വിമാനത്തിന് നല്ലൊരു ചന്തം കൈവന്നു.



ആദ്യ പകുതിയിലെ ഗ്രാമീണ കാഴ്ചകൾക്ക് ശാന്തതയുടെ രൂപമായിരുന്നെങ്കിൽ രണ്ടാം പകുതിയിൽ അത് പതിയെ സംഘർഷാന്തരീക്ഷത്തിലേക്ക് കടക്കുകയാണ്. വിഷ്ണു ഗോവിന്ദൻ പതിവ് കോമഡി ട്രാക്കിൽ നിന്നു വിട്ട് തനി നാട്ടിൻപുറത്തുകാരനായി വെങ്കിടിക്കൊപ്പം കൂടിയപ്പോൾ വല്ലാത്തൊരു മാറ്റം. ആ മാറ്റമാണ് ഒരു നടനെ നല്ല നടനാക്കി മാറ്റുന്നത്. സ്വപ്നങ്ങൾക്ക് നഷ്ടങ്ങളുടെ കഥ കൂടി പറയാൻ കാണും. ആ കഥ പറഞ്ഞപ്പോൾ അതിനിണങ്ങും വിധമുള്ള പശ്ചാത്തല സംഗീതം തന്നെയാണ് നല്ലൊഴുക്കിന്‍റെ താളത്തിൽ ഗോപിസുന്ദർ കയറ്റി വിട്ടിരിക്കുന്നത്. ഷഹ്നാദ് ജലീലിന്‍റെ കാമറ കണ്ണുകളാണ് ചിത്രത്തിന് പുതുമകളുടെ വസന്തം തീർത്തു നല്കിയത്. ആ പുതുക്കാഴ്ചകൾ തന്നെയാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റും.

രണ്ടു ഗെറ്റപ്പുകളിലെത്തി ഞെട്ടിക്കാനൊന്നും പൃഥ്വിക്ക് കഴിഞ്ഞില്ലെങ്കിലും തന്‍റേതായ ശൈലിയിൽ ജീവിതഗന്ധിയായ കഥയ്ക്ക് ജീവൻ നല്കാൻ താരത്തിനായിട്ടുണ്ട്. ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ വിമാനം പ്രചോദനം തന്നെയാണ്. കണ്ടിരിക്കാം ശാന്തതയോടെ കണ്ടിറങ്ങാം സ്വപ്നങ്ങളുടെ കൂടാരം മനസിൽ പണിതുയർത്തി.

(പൃഥ്വിയുടെ താരപ്രഭയേക്കാൾ സംവിധായകന്‍റെ കൈയടക്കമുള്ള കഥപറച്ചിലാണ് ശോഭിച്ചത്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.