Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ചെമ്പരത്തിപ്പൂ നിസാരക്കാരിയല്ല...!
ചങ്ക് തുറന്നു കാട്ടിയാലും ചെമ്പരത്തിപ്പൂവാണെന്ന് പറയുന്ന കൂട്ടരാ ഈ പെണ്‍കുട്ടികൾ... ഏതൊരുവനും സ്കൂൾ-കോളജ് കാലയളവിൽ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടുണ്ടാകും. അത് മാറ്റി പറയിപ്പിക്കുകയാണ് അരുണ്‍ വൈഗയെന്ന പുതുമുഖ സംവിധായകൻ തന്‍റെ "ചെന്പരത്തിപ്പൂ' എന്ന ചിത്രത്തിലൂടെ.

സർവരും കളിയാക്കാറുള്ള ഈ പൂവിനും ഒരു ഹൃദയമുണ്ടെന്ന് കാട്ടിത്തരാൻ ഒരു പ്രണയകഥ തന്നെ വേണ്ടി വന്നൂയെന്നത് യാദൃശ്ചികം മാത്രം. ഇനിയങ്ങോട്ടുള്ള പ്രണയകാലങ്ങളിൽ യുവാക്കളുടെ ഹൃദയങ്ങളിൽ ചെന്പരത്തിപ്പൂവിനും സ്ഥാനമുണ്ടാകും. അവർ ചോദിക്കും, ചെന്പരത്തിയോളം പ്രണയം അറിയുന്ന ഒരു പൂവ് ഈ ഭൂമുഖത്തുണ്ടോയെന്ന്... കാലാകാലങ്ങളായി ചെന്പരത്തിപ്പൂ നേരിട്ടുവന്ന പ്രതിസന്ധി അവസാനിപ്പിക്കുന്ന ചിത്രമാണ് ചെന്പരത്തിപ്പൂ. ഏതായാലും അസ്കർ അലി യുവ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ചെന്പരത്തിക്ക് യുവാക്കളുടെ ഇടയിൽ മാർക്കറ്റുണ്ടാക്കി കൊടുത്ത നായകൻ ആരെന്നു ചോദിച്ചാൽ ഇനിയുള്ള കാലം അത്രയും ഒരേ ഒരു പേരെ ആരും പറയൂ-അസ്കർ അലി.



അസ്കർ ചുവടുറപ്പിക്കുന്നു

ആസിഫ് അലി സണ്‍ഡേ ഹോളിഡേയിലൂടെ സമ്മാനിച്ച ഫീൽ ഗുഡ് എഫക്ട് അസ്കർ അലി ചെമ്പരത്തിപ്പൂവിലൂടെ നല്കുന്പോൾ ചേട്ടനൊപ്പം അനിയനും മലയാള സിനിമയിൽ തന്‍റേതായ ഒരിടം കണ്ടെത്തുകയാണ്. ഒന്നുറപ്പിക്കാം, കണ്ടറിഞ്ഞ് സംവിധായകർ തേച്ചുമിനുക്കിയെടുത്താൽ അസ്കർ അലി പളുങ്കുപോലെ സിനിമാലോകത്ത് തിളങ്ങി നിൽക്കും. പലരും മറക്കാൻ ആഗ്രഹിക്കുന്ന പ്രണയവും ഓർമയിൽ സൂക്ഷിക്കുന്ന പ്രണയവുമെല്ലാം പൊടിതട്ടിയെടുക്കുകയാണ് സംവിധായകൻ അരുണ്‍ വൈഗ ചിത്രത്തിലൂടെ. പ്രണയ സിനിമകളിൽ അടിഞ്ഞു കൂടാറുള്ള ക്ലീഷേകളെ ഒരറ്റത്തേക്ക് മാറ്റിനിർത്തി നർമരസം പകരുന്ന രംഗങ്ങളെ കൂട്ടിയിണക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. സംഗീതത്തിൽ ചാലിച്ചെടുത്ത ഈ പ്രണയകഥ മനസിലേക്ക് പാഞ്ഞുകയറുന്നത് യുവനിരയുടെ കൂട്ടുപിടിച്ചാണ്.




രൂപമാറ്റങ്ങൾ കൊള്ളാം

17 മുതൽ 29 വരെയുള്ള വയസിനിടയിൽ ഒരാൾക്കുണ്ടായേക്കാവുന്ന രൂപമാറ്റങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ അസ്കറിന് സാധിച്ചട്ടുണ്ട്. വിനോദിന്‍റെ (അസ്കർ അലി) പ്രണയനൈരാശ്യം കാട്ടിയാണ് ചിത്രത്തിന്‍റെ തുടക്കമെങ്കിലും മെലോഡ്രാമകളിലേക്ക് കടക്കാതെ ചിത്രത്തെ പിടിച്ചുനിർത്താൻ സംവിധായകന് കഴിഞ്ഞു. നാട്ടിൻപുറത്തെ കാഴ്ചകൾക്കൊപ്പം പ്രണയനൈരാശ്യത്തിന്‍റെ പിടിയിൽ നിന്നും വിനോദ് പുറത്തുവരുന്നതോടെ സിനിമയും ഉഷാറായി തുടങ്ങും. പ്രണയനഷ്ടത്തിൽ നിന്നും പ്രണയത്തിലേക്ക് വഴുതിവീഴാൻ അധികസമയം വേണ്ടായെന്ന് കാട്ടിത്തരാൻ സംവിധായകന് ബുദ്ധിമുട്ടേണ്ടി വന്നില്ല.



രണ്ടും ചേലുള്ള നായികമാർ

പാർവതി അരുണ്‍ തുടക്കക്കാരിയുടെ പരിഭ്രമം ഒട്ടുമില്ലാതെ നീനയായി മാറിയപ്പോൾ ആ പ്രണയം കണ്ടിരിക്കാനും ഒരു ചേലുണ്ടായിരുന്നു. ചിരിയും കണ്ണുകൊണ്ടുള്ള പറച്ചിലുകളുമെല്ലാം പാർവതിയിൽ ഭദ്രം. അദിതി രവിയാകട്ടെ, ദിയ എന്ന പത്താം ക്ലാസുകാരിയിലേക്ക് എത്താൻ നന്നേ വിഷമിക്കുന്നപോലെ തോന്നി. പോകപ്പോകെ കക്ഷി ഉണർന്നപ്പോൾ മറവിയുടെ കോണിൽ പലരും ഒളിപ്പിച്ച കാമുകിയുടെ മുഖം ദിയയിലൂടെ തെളിഞ്ഞുവരുകയും ചെയ്തു. രണ്ടുപേരും തരക്കേടില്ലാത്ത പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്.



മത്തായി പൊളിച്ചൂട്ടാ...

പക്വതയാർന്ന മുഖത്തിൽ നിന്നും കുട്ടിത്തമുള്ള മുഖത്തിലേക്കു പോകാൻ അജു വർഗീസിന് ഒരു ക്ലീൻഷേവിന്‍റെ ആവശ്യമേയുള്ളൂവെന്ന് മത്തായിയുടെ പ്ലസ്ടു കാലം തെളിയിച്ചു. മത്തായി കാട്ടുന്ന കുസൃതിത്തരങ്ങൾക്കു വരെ ഒരു പ്രത്യേകം ചന്തമുണ്ടായിരുന്നു. ഏതൊരാളുടെയും സ്കൂൾ കാലയളവിൽ മത്തായിയെ പോലൊരാൾ ഉണ്ടാവുമെന്നത് തീർച്ചയാണ്. ധർമജനും വിശാഖ് നായരുമെല്ലാം ചിത്രത്തിലുണ്ടെങ്കിലും സഹതാരങ്ങളിൽ തിളങ്ങിനിന്നത് അജുവർഗീസ് തന്നെയാണ്.



സംഗീതസാന്ദ്രമായ യാത്ര

രാകേഷ് എ.ആറിന്‍റെ സംഗീതത്തിന്‍റെ അകന്പടിയോടെയാണ് ചെമ്പരത്തിപ്പൂ വിടർന്നുവരുന്നത്. ഒന്നാം പകുതിയിൽ ഇന്നിന്‍റെ പ്രണയത്തിനൊപ്പമുള്ള യാത്രയാണെങ്കിൽ രണ്ടാം പകുതി ഫ്ലാഷ് ബാക്കിലൂടെ പഴയകാലത്തിലേക്കാണ് സിനിമ യാത്ര ചെയ്യുന്നത്. സിനിമാ മോഹവുമായി നടക്കുന്ന വിനോദിന്‍റെ രണ്ടു പ്രണയങ്ങളും ചിത്രത്തിൽ ഇതൾ വിരിയുന്പോൾ അതിൽ ഏതിനാണ് അഴകു കൂടുതലെന്ന് പറയുക അസാധ്യം.

സന്തോഷ് അനിമയുടെ കാമറക്കണ്ണുകൾ മഴയും പ്രണയവും ഗ്രാമാന്തരീക്ഷവും തനിമ നഷ്ടപ്പെടാതെ ഒപ്പിയെടുത്തിട്ടുണ്ട്. കണ്ടിരിക്കാം ഈ ചെമ്പരത്തിപ്പൂവിനെ, പ്രണയം മനസിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും.

(ഒന്നുറപ്പാണ് ചെന്പരത്തിപ്പൂവിന് ഇനിയങ്ങോട്ട് ഡിമാൻഡ് കൂടും.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.