Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ചിരി വിതറി "ഗുഢാലോചന'
ഇങ്ങളെന്തിനാണ് ജംഷീറേ (ഹരീഷ് കണാരൻ) സിനിമേന്‍റെ 45-ാം മിനിറ്റിൽ ഗൾഫിന് പോയത്. അതൊരു വല്ലാത്ത ചതിയായിപ്പോയി. ചിരിച്ചുചിരിച്ച് രസംപിടിച്ച് വരുവായിരുന്നു. അപ്പോഴേക്കാണ് നിങ്ങടെ ഒരു നശിച്ച പോക്ക്. അതുവരെയുള്ള എല്ലാ ആലോചനകളേയും അത് തകിടം മറിച്ചില്ലേ.. അത്രയും നേരം ആർത്തുല്ലസിച്ചിരുന്നവർ പെട്ടെന്ന് ഗൗരവക്കാരായി. പിന്നെ ഇടയ്ക്കിടെ ചിരി, വീണ്ടും ആലോചനകൾ... പറഞ്ഞുവരുന്നത് കോഴിക്കോട്ടെ പിള്ളേരുടെ ഗൂഢാലോചനയെക്കുറിച്ചാണ്. ലക്കും ലഗാനുമില്ലാത്ത വണ്ടിപോലെ ആയിരുന്നു ഈ ചെക്കന്മാരുടെ പോക്ക്. ബെല്ലുണ്ട് ബ്രേക്കുണ്ട് പക്ഷേ, ഒന്നും അവർക്ക് ഇഷ്ടല്ലാന്നേ..! അതുകൊണ്ട് അതൊന്നും അവർ ഉപയോഗിച്ചില്ല. പ്രേക്ഷകരുടെ ഇടയിലേക്ക് ഇടിച്ചുകയറാനുള്ള ആന്പിയൻസെല്ലാം ചുള്ളന്മാർ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പക്ഷേ, ഇത്തിരി നീട്ടം കൂടി പോയെന്നു മാത്രം.



ആലോചനയോട് ആലോചന

ഒരു പണിയുമില്ലാത്ത നാല് യുവാക്കളുടെ കഥയില്ല, കഥയാണ് ഗൂഢാലോചന. പേരിലുള്ള ഗൗരവം ചിത്രത്തിന് ലവലേശമില്ല. ചിരിക്കുക, ചിരിപ്പിക്കുക, ചിരിപ്പിച്ചുകൊണ്ടേയിരിക്കുക. ഇതുമാത്രമായിരുന്നു ഉദ്ദേശം. അത് അവർ ഏറെക്കുറെ വെടിപ്പായി ചെയ്തിട്ടുമുണ്ട്. വരുണ്‍ (ധ്യാൻ ശ്രീനിവാസൻ), പ്രകാശൻ (അജു വർഗീസ്), ജംഷീർ (ഹരീഷ് കണാരൻ), അജാസ് (ശ്രീനാഥ് ഭാസി) എന്നീ നാലുപേരുടെയും ഭാവിയെക്കുറിച്ചുള്ള ആലോചനകളാണ് ഗൂഢാലോചനയിൽ കാണാൻ കഴിയുക. നായകൻ ആരെന്നു ചോദിച്ചാൽ ഒരാളെ ചൂണ്ടിക്കാണിച്ച് തരാൻ പറ്റില്ല. അതിപ്പോൾ ഓരോരുത്തരുടെയും റോൾ മോഡൽസിനെ അവരവർ തന്നെ തെരഞ്ഞെടുക്കട്ടെ എന്നായിരിക്കാം സംവിധായകൻ തോമസ് സെബാസ്റ്റ്യനും തിരക്കഥാകൃത്ത് ധ്യാനും കരുതിയിട്ടുണ്ടാവുക. എന്തായാലും ചിത്രത്തിൽ തുടക്കം മുതൽ ഒടുക്കം വരെയുള്ള ആലോചനകൾ യുവാക്കളുടെ ഹൃദയത്തിൽ കൊള്ളുംവിധമാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.




വേഗം പണമുണ്ടാക്കാൻ ബിസിനസാണ് നല്ലത്

ഒരു പണിയും ചെയ്യാൻ കഴിയാത്തവരുടെ മനസിലേക്ക് ആദ്യം ഉദിക്കുന്ന ചിന്ത കച്ചവടമാകും. ഇവിടെയും അവൻ തന്നെയാണ് താരം. ജീവിതം ക്ലച്ച് പിടിപ്പിക്കാനുള്ള സുഹൃത്തുക്കളുടെ നെട്ടോട്ടത്തെ ചിരിയിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുകയാണ് ഹരീഷ് കണാരനും കൂട്ടരും. തട്ടുകേടുകളും ഉൗരാക്കുടുക്കുകളും ഒന്നിനു പിറകെ ഒന്നായി അവർക്കാപ്പം എത്തുന്നതോടെ ചിത്രം അല്പം സീരിയസ് മൂഡിലേക്ക് പോകും. മുക്കാൽ മണിക്കൂറോളം ജംഷീറിന്‍റെ ഐഡിയകളായിരുന്നു ചിത്രത്തെ മുന്നോട്ടുകൊണ്ടുപോയതെങ്കിൽ പിന്നീട് പതിയെ ചിത്രം മറ്റുള്ളവരുടെ വരുതിയിലേക്ക് സംവിധായകൻ വിട്ടുകൊടുക്കുന്നുണ്ട്.



പതിവ് ഉൗരാക്കുടുക്കുകൾ

ഒരുപാട് ഉൗരാക്കുടുക്കുകൾ കണ്ടിട്ടുള്ള പ്രേക്ഷകരുടെ ഇടയിലേക്ക് പതിവ് ചേരുവകളുമായി തന്നെയാണ് ഗൂഢാലോചന സംഘവും എത്തിയിരിക്കുന്നത്. പുതുമകളോ കാര്യങ്ങളോ അല്ല മറിച്ച്, അവതരണത്തിലൂടെ പിടിച്ചിരുത്താനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ ചിരിയുടെ മേലാട ചുറ്റി തരക്കേടില്ലാത്ത പരുവത്തിലേക്ക് ചിത്രത്തെ അവർ എത്തിക്കുകയും ചെയ്തു. പക്ഷേ, രണ്ടാം പകുതിയിലെ പല ആലോചനകളും ശരിയായില്ല. ഹരീഷ് കണാരൻ ആദ്യപകുതിയിൽ സൃഷ്ടിച്ച ആന്പിയൻസ് ബാക്കിയുള്ള മൂന്നുപേർ ചേർന്നിട്ടും അങ്ങ് ഒക്കാത്തപോലെ. അജു വർഗീസ് തഴക്കം വന്ന അഭിനേതാവിന്‍റെ മേന്മ കാട്ടിയപ്പോൾ ധ്യാൻ പതിഞ്ഞ മട്ടിലാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ശ്രീനാഥ് ഭാസി യൂത്തന്മാരുടെ കൂടെ കൂടുന്പോൾ കാട്ടാറുള്ള പ്രസരിപ്പ് ഗൂഢാലോചനയിൽ കാണിച്ചിട്ടില്ല.



രണ്ടാം പകുതിയിലെ രണ്ടുപേർ

രണ്ടാം പകുതിയിൽ എത്തുന്ന രണ്ടുപേർ ചിത്രത്തിന്‍റെ താളത്തിനൊത്ത് തുള്ളിയപ്പോൾ സംഭവം ഉഷാറായി. ഷറഫ് (വിഷ്ണു ഗോവിന്ദൻ), കോമഡിയുടെ ട്രാക്ക് കൈകാര്യം ചെയ്യാൻ സംവിധായകൻ രണ്ടാം പകുതിയിൽ ഇറക്കിയ തുറുപ്പ് ചീട്ട്. ഹരീഷ് കണാരനോളം വന്നില്ലെങ്കിലും വിഷ്ണു തന്‍റെ വേഷം മുഷിപ്പിക്കാതെ തന്നെ കൈകാര്യം ചെയ്തു. മംമ്ത മോഹൻദാസ് അതിഥി താരമായാണ് എത്തിയതെങ്കിലും ചിത്രത്തിലെ നിർണായക വേഷമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നായികയ്ക്ക് വലിയ പ്രാധാന്യം ഇല്ലെങ്കിലും നിരഞ്ജന അനൂപ് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.



പശ്ചാത്തല സംഗീതം നന്നായി

ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന്‍റെ നല്ലൊഴുക്കിന് വേണ്ടുവോളം സഹായിച്ചു. ഷാൻ റഹ്‌മാൻ ഒരുക്കിയ പാട്ടുകൾ പ്രേക്ഷകപ്രീതി നേടുന്നവയാണ്. കോഴിക്കോടിന്‍റെ മനോഹാരിത കാമറയിൽ പകർത്തിയ അഖിലും തന്‍റെ പണി വൃത്തിയായി ചെയ്തു. ക്ലൈമാക്സിൽ അനുഭവപ്പെട്ട ഇഴച്ചിൽ ഹരീഷ് കണാരനെ വീണ്ടും രംഗത്തിറക്കി സംവിധായകൻ ബാലൻസ് ചെയ്യുകയായിരുന്നു. ഒന്നുറപ്പാണ് ചിരി പ്രതീക്ഷിച്ച് തിയറ്ററിൽ കയറിയാൽ ഈ ഗൂഢാലോചന സംഘം നിങ്ങളെ കുടുകുടാ ചിരിപ്പിക്കും.

(ഹരീഷ് കണാരാ നിങ്ങള് വല്ലാത്തൊരു പഹയൻ തന്നെ. ശരിക്കും നായകൻ നിങ്ങളാണ്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.