Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
തട്ടുപൊളിപ്പൻ "മെർസൽ' തരക്കേടില്ല..!
രക്ഷകനാണ് അവൻ, രക്ഷകൻ. ഇങ്ങനെ രക്ഷിക്കാൻ പോയാൽ പിന്നെ ഭാവിയിൽ വിജയിയെ രക്ഷിക്കാൻ ആരെങ്കിലും കാണുമോ എന്തോ... എന്തായാലും വിജയ് തന്‍റെ പതിവ് മെർസലിലും ആവർത്തിച്ചു. ഡാൻസിന് ഡാൻസ്, ഇടിയ്ക്ക് ഇടി, പഞ്ച് ഡയലോഗിന് ഡയലോഗ്, കിടുക്കാച്ചി എൻട്രി എല്ലാത്തിനും ഒരു കുറവും വരുത്താതെ നല്ല വെടിപ്പായി കാമറയ്ക്ക് മുന്നിൽ ഇളയദളപതി പകർന്നാടി.

അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു... വിജയ് താങ്കൾക്ക് മാറ്റം ആവശ്യമില്ലേ..? ഇത് വിജയ് ചിത്രമാണെന്ന് അറിയില്ലേ, അപ്പോൾ ഇതൊക്കെ തന്നെ ധാരാളമെന്ന് പറയുന്ന ആരാധകർക്ക് ആവോളം ആഘോഷിക്കാനുള്ള വകയെല്ലാം മെർസലിൽ സംവിധായകൻ ആറ്റ്ലി ഒരുക്കിയിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾക്ക് ആവോളം മാർക്കറ്റുള്ളത് കാരണം അത്തരം ഒരു വിഷയത്തിൽ ഉൗന്നിനിന്നാണ് കഥ മുന്നോട്ട് പോകുന്നത്.




ട്രിപ്പിൾ റോളിൽ വിജയ്

വെട്രിമാരൻ, മാരൻ, വെട്രി എന്നീ മൂന്നു വേഷങ്ങളിലാണ് ചിത്രത്തിൽ വിജയ് പ്രത്യക്ഷപ്പെടുന്നത്. ഗെറ്റപ്പിൽ മുന്പൻ വെട്രിമാരൻ തന്നെ. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ഇടയ്ക്ക് മീശയൊക്കെ പിരിച്ച് സ്റ്റൈലൻ ഗെറ്റപ്പിലാണ് വെട്രിമാരന്‍റെ വരവ്. പക്ഷേ, വെട്രിമാരനെ കാണണമെങ്കിൽ കുറച്ചധികം കാത്തിരിക്കണമെന്നു മാത്രം. മാരനും വെട്രിയ്ക്കും ഇടയിൽ ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ചുകൊണ്ടാണ് കഥയുടെ മുന്നോട്ടുപോക്ക്. ആ രഹസ്യങ്ങൾ ഓരോന്നായി കെട്ടഴിഞ്ഞ് വീഴുന്നതുവരെ കാണുന്നതെല്ലാം സംവിധായകന്‍റെ കണ്‍കെട്ടു വിദ്യകൾ മാത്രം. തരക്കേടില്ലാത്തവിധം മൂന്നു വേഷങ്ങളും വിജയ് അവതരിപ്പിച്ചിട്ടുണ്ട്.

ആരാധകരെ വെറുപ്പിക്കാത്ത ആവിഷ്കരണം

ആരാധകരെ മുന്നിൽ കണ്ടാണ് ആറ്റ്ലി, വിജയേന്ദ്ര പ്രസാദ്, രാമന ഗിരിവാസൻ എന്നിവർ മെർസലിനായി തിരക്കഥ ഒരുക്കിയത്. അവർ കെട്ടിയ കോട്ടയ്ക്കുള്ളിൽ വിജയ് സുരക്ഷിതനായിരുന്നു. സംവിധായകൻ ആറ്റ്ലി പതിവ് ഫോർമാറ്റിൽ ആവിഷ്കരണം കൂടി നടത്തിയപ്പോൾ സംഗതി സെറ്റപ്പായി. ആരാധകരെ തൃപ്തിപ്പെടുത്തി വിജയ് എത്രനാൾ മുന്പോട്ട് പോകുമെന്ന് ചോദിച്ചാൽ... ആ ആർക്കറിയാം എന്നു മാത്രമേ പറയാൻ പറ്റു. പുതുമകൾ വേണ്ട, പതിവ് ചേരുവകൾ മാത്രം മതിയെന്ന് ശാഠ്യമുള്ള വിധമാണ് ആദ്യ പകുതിയുടെ പോക്ക്. പക്ഷേ, ഇന്‍റർവെല്ലിന് തൊട്ടുമുന്പ് ഇടിവെട്ട് ട്വിസ്റ്റ് നൽകി സംവിധായകൻ കഥ വരുതിയിൽ നിർത്തി.



മജീഷ്യൻ വിജയ്

ഒരു മജീഷ്യന്‍റെ ശരീരഭാഷ നല്ലവണ്ണം വിജയ് പഠിച്ചതിന്‍റെ തെളിവ് ചിത്രത്തിൽ കാണാനാവും. സിംപിളായി മാജിക്ക് കാട്ടി വിസ്മയിപ്പിക്കാൻ വിജയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പുതുമ എവിടെ പുതുമ എവിടെയെന്ന് ചോദിക്കുന്നവരുടെ വായടപ്പിക്കാനുള്ള സംവിധായകന്‍റെ തന്ത്രം മാത്രമായി അതിനെ കണ്ടാൽ മതി. ആശുപത്രികളിൽ ഇന്നു കണ്ടു‌വരുന്ന രീതികളെ ചുറ്റിപ്പറ്റിയാണ് കഥയുടെ മുന്നോട്ടുപോക്ക്. സമകാലികമായി നടന്ന ഒട്ടുമിക്ക ദുരന്തവിഷയങ്ങളും ചിത്രത്തിൽ പ്രതിപാദിച്ച് പോകുന്നുണ്ട്. ഫ്ലാഷ് ബാക്കുകളെ കൂട്ടുപിടിച്ചുള്ള കഥയുടെ പോക്കിനിടയിൽ എ.ആർ.റഹ്‌മാൻ ഒരുക്കിയ പാട്ടുകൾ കൃത്യമായ ഇടങ്ങളിൽ സ്ഥാനം പിടിക്കുന്നുണ്ട്.

വില്ലൻ വെറും കോമാളി

ഒന്നാം പകുതിയേക്കാൾ ത്രില്ലിംഗായാണ് രണ്ടാം പകുതിയുടെ പോക്ക്. ഇതിനിടയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന വില്ലന് പക്ഷേ, വേണ്ടത്ര പവർ പോരായെന്ന് തോന്നി. വില്ലന് വേണ്ടിയൊരു വില്ലൻ. അതിപ്പോൾ പിന്നെ നായകന് ഇടിച്ച് നിലംപരിശാക്കാൻ ഒരു വില്ലൻ വേണമല്ലോ. അങ്ങനെ ഒരാൾ മെർസലിലും ഉണ്ട്. ഈ അടുത്ത് വില്ലൻ വേഷത്തിൽ എത്തി ഏറെ പ്രേക്ഷക പ്രശംസ നേടിയ താരം മെർസലിൽ നിരാശപ്പെടുത്തി. കോമാളി വില്ലന്മാരെ ഒരുപാട് കണ്ടിട്ടുള്ള പ്രേക്ഷകർക്ക് മുന്നിൽ മറ്റൊരു കോമാളിത്തരം കാട്ടാൻ മാത്രമേ താരത്തിനായുള്ളു.



നായികമാരിൽ മെച്ചം നിത്യ തന്നെ

കോവൈ സരളയും വടിവേലുവുമെല്ലാം ചിരിപ്പിക്കാൻ മാത്രമല്ലാതെ വന്നുപോകുന്ന ചിത്രത്തിൽ മൂന്നു നായികമാരാണ് ഉള്ളത്. സാമന്ത, കാജൽ അഗർവാൾ എന്നിവർ പേരിന് മാത്രമുള്ള നായികമാരായി ചിത്രത്തിൽ ഒതുങ്ങിക്കൂടിയപ്പോൾ നിത്യമേനോൻ ഓർത്തുവയ്ക്കാൻ പാകത്തിനുള്ള അഭിനയമുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. ഒട്ടും മടുപ്പ് ഉളവാക്കാത്ത രീതിയിൽ രണ്ടുമണിക്കൂറും അന്പത് മിനിറ്റും പിടിച്ചിരുത്താൻ പാകത്തിനുള്ള കാഴ്ചകളാണ് ഛായാഗ്രാഹകൻ ജി.കെ വിഷ്ണു മെർസലിനായി ഒരുക്കിയിട്ടുള്ളത്. പ്രതീക്ഷകളൊന്നും വേണ്ട, ചുമ്മാ കയറിക്കോ... പതിവ് നന്പറുകളാണെങ്കിലും വിജയ് വെറുപ്പിച്ചിട്ടില്ല.

(പതിവുകൾ കണ്ട് മടുക്കാത്തവർക്ക് മെർസലിന് തലവയ്ക്കാം.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.