Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
സുജാതയ്ക്കൊരു കൈയടി..!
ഒന്നല്ല, ഒരായിരം പേർക്ക് ഉദാഹരിക്കാനുള്ള മാതൃകയാണ് സുജാത. പേര് മാറുമെന്ന് മാത്രമേയുള്ളൂ. ഒന്നു ചികഞ്ഞെടുത്താൽ ഒരുപാട് ഒരുപാട് സുജാതമാരെ ഈ കൊച്ചു കേരളത്തിൽ കാണാൻ കഴിയും. അവരുടെ പ്രതിനിധിയായി എത്തിയ മഞ്ജുവാര്യർ വീട്ടുജോലിക്കാരിയായി, വീട്ടമ്മയായി, വിദ്യാർഥിനിയായി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയാണ്. സ്ത്രീപക്ഷ സിനിമകളിൽ തളച്ചിടപ്പെടുന്നുവെന്ന ചീത്തപ്പേര് മഞ്ജു തന്‍റെ രണ്ടാം വരവിൽ കൂടപ്പിറപ്പിനെ പോലെ കൊണ്ടുനടക്കുകയാണ്. അതിൽ നിന്നും പുറത്തുകടക്കാനുള്ള വഴി മഞ്ജുവിന് "ഉദാഹരണം സുജാത' എന്ന ചിത്രവും തുറന്നു കൊടുക്കുന്നില്ല. പക്ഷേ, ഏറ്റെടുത്ത കഥാപാത്രം വെടിപ്പോടെ ചെയ്ത് തീർക്കാൻ ഏറെക്കുറെ മഞ്ജുവിന് കഴിഞ്ഞുവെന്നു തന്നെ പറയാം.



ഹിന്ദിയിലും പിന്നീട് തമിഴിലും അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്ത ചിത്രമാണ് ഫാന്‍റം പ്രവീണെന്ന നവാഗത സംവിധായകൻ ഉദാഹരണം സുജാതയെന്ന പേരിൽ മലയാളികളുടെ ഇടയിലേക്ക് എത്തിച്ചിരിക്കുന്നത്. തമിഴിൽ അമലാപോൾ പ്രധാന വേഷത്തിലെത്തി തന്‍റെ അഭിനയ മികവ് തെളിയിച്ച കഥാപാത്രം മഞ്ജുവാര്യർ എങ്ങനെയായിരിക്കും കൈകാര്യം ചെയ്യുക എന്ന കൗതുകം ചിത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. അമ്മ കണക്കിലെ ശാന്തിയോടൊപ്പം (അമല പോൾ) എത്താൻ നന്നേ വിഷമിക്കുന്ന സുജാതയേയാണ് (മഞ്ജു വാര്യർ) ചിത്രത്തിന്‍റെ തുടക്കത്തിൽ കാണാൻ കഴിയുക. പോക പോകെ ശാന്തിയെ വിട്ട് തിരുവനന്തപുരംകാരി സുജാതയായി മഞ്ജു ജീവിക്കാൻ തുടങ്ങുന്നതോടെ കഥയുടെ മട്ടും ഭാവവുമെല്ലാം താനെ മാറി.



കണക്ക് പുസ്തകത്തിലെ കണക്കുകളും ജീവിതത്തിലെ കണക്കുകൂട്ടലുകളും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിൽ കാണാൻ കഴിയുക. സുജാതയും മകൾ ആതിരയും (അനശ്വര രാജൻ) മത്സരാഭിനയം കാഴ്ചവച്ചതോടെ തുടക്കം മുതൽ ഉത്തരം കിട്ടാത്ത പല കണക്കുകൾക്കുമുള്ള ഉത്തരങ്ങൾ കഥ സഞ്ചരിക്കും വഴിയെ കിട്ടിത്തുടങ്ങും. മകളുടെ ജീവിത്തിൽ കണക്ക് വലിയൊരു ചോദ്യചിഹ്നമായി മാറുന്ന അവസരത്തിലാണ് സുജാത രണ്ടും കൽപ്പിച്ചൊരു തീരുമാനമെടുക്കുന്നത്. "ആ തീരുമാനം എന്താണെന്നുള്ളത് നിങ്ങൾ തിയറ്ററിൽ പോയി തന്നെ കണ്ടറിയുക'.



പിന്നീട് അങ്ങോട്ട് സംഭവിക്കുന്ന കാര്യങ്ങൾ ഏതൊരു പ്രേക്ഷകർക്കും പ്രചോദനം നൽകുന്നതാണ്. പലരും പലപ്പോഴും ആലോചിച്ച് പലകുറി മാറ്റിവച്ച തീരുമാനങ്ങൾ സംവിധായകൻ സുജാതയിലൂടെ നടപ്പാക്കി കാണിക്കുകയാണ് സ്ക്രീനിൽ. അമ്മയുടെയും മകളുടെയും മനസിലെ ചിന്തകൾക്കിടയിലൂടെ സിനിമ പോകുന്നതിനിടയിൽ പല കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. സ്കൂളിലെ ഹെഡ്മാസ്റ്ററായി എത്തി ജോജു ജോർജ് കൈയടി നേടുന്നത് സുജാതയുടെ തീരുമാനത്തിന് താങ്ങും തണലുമായി നിന്നുകൊണ്ടാണ്. തമിഴിൽ സമുദ്രക്കനി കൈകാര്യം ചെയ്ത വേഷം ജോജു കൈയടക്കത്തോടെ അവതരിപ്പിച്ചു.



കഥയ്ക്കൊപ്പം ഒഴുകുന്ന പാട്ടുകളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഒരിക്കൽ പോലും അരോചകമായി തോന്നാത്ത ലളിതമായ പശ്ചാത്തല സംഗീതമാണ് ഗോപീസുന്ദർ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ആദ്യപകുതി സാധാരണ ജീവിതം നയിക്കുന്ന വീട്ടമ്മയുടെ പങ്കപ്പാടുകൾ കാട്ടിത്തരാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. ആ ബുദ്ധിമുട്ടുകൾ അത്രയും പകർന്നാടാൻ മഞ്ജുവിന് കഴിഞ്ഞിട്ടുമുണ്ട്. "ഹൗ ഓൾഡ് ആർ യു' എന്ന ചിത്രത്തിലെ പോലെ മടിയുടെ മാറാല സുജാതയിലും മഞ്ജു വകഞ്ഞു മാറ്റുന്നുണ്ട്. രണ്ടും രണ്ടു തലത്തിൽ നിന്നു കൊണ്ടാണെന്നു മാത്രം.



രണ്ടാം പകുതിയിൽ മകളുടെ വാശിയും അമ്മയുടെ ആഗ്രഹവും തമ്മിലുള്ള വടംവലിയാണ് കാണാൻ കഴിയുക. ആകാവുന്നിടത്തോളം നിരുത്സാഹപ്പെടുത്തി അമ്മയെ പഴയ വഴിയിലേക്ക് തിരിച്ച് വിടാനുള്ള മകളുടെ ശ്രമം അനശ്വര എന്ന കൊച്ചുമിടുക്കി തന്മയത്വത്തോടെ കൈകാര്യം ചെയ്തു. അമ്മയ്ക്കും മകൾക്കും ഇടയിലുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കാൻ ഒരു പരിധിവരെ സംവിധായകൻ വിജയിച്ചു.

പക്ഷേ, ക്ലൈമാക്സിലേക്ക് എത്തുന്പോൾ സെന്‍റിമെൻസ് രംഗങ്ങൾ കടത്തിവിട്ട് സ്ത്രീപ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള ശ്രമം കടന്നകൈയായി പോയി. അതുവരെ നല്ലൊഴുക്കിന്‍റെ പാതയിൽ പോയ ചിത്രത്തിന്‍റെ ബാലൻസിംഗ് തെറ്റിക്കാൻ മാത്രമേ അത്തരം രംഗങ്ങൾ ഗുണം ചെയ്തുള്ളു. അല്പസ്വല്പം പാകപ്പിഴകൾ ഉണ്ടെങ്കിലും ഒരുവട്ടം കണ്ടിരിക്കാനുള്ള വകയെല്ലാം ഈ അമ്മയും മകളും കൂടി ഉദാഹരണം സുജാതയിൽ ഒരുക്കിവച്ചിട്ടുണ്ട്. അതു പക്ഷേ, അമ്മകണക്കിനോളം വരില്ലായെന്നു മാത്രം.

(മഞ്ജു സുജാതയായി... പക്ഷേ മഞ്ജു പഴയ മഞ്ജുവായിട്ടില്ല.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.