Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
കളർഫുൾ "പ്രേമലേഖനം'
പ്രിയപ്പെട്ട ബഷീർ,

നീ എനിക്കായി മാത്രം തന്ന പ്രേമലേഖനം ദാ ഇവിടെ ഇപ്പോൾ എല്ലാരും കണ്ടിരിക്കണ്. ഇപ്പോ എല്ലാരും നിന്‍റെ ഫാനാണ്. എന്തൊരു ഒഴുക്കാണ് നിന്‍റെ എഴുത്തിന്. കണ്ടപാടെ കാണാത്തപാടെ എന്നെ തല്ലിക്കൊല്ലുമെന്നാണ് കരുതിയത്. പക്ഷേ, അങ്ങനെ ഒന്നും ഉണ്ടായില്ല. എത്ര മനോഹരമായാണ് നീ ചക്കരകടവ് എന്ന ഗ്രാമത്തെ നിന്‍റെ എഴുത്തിൽ പറിച്ച് നട്ടത്. ഇത്രയേറെ പച്ചപ്പുണ്ടായിരുന്നു ഈ നാടിനെന്ന് നിന്‍റെ വർണനകളിൽ നിന്നാണ് മനസിലായത്. കണ്‍മുന്നിൽ മിഴിവുള്ള കാഴ്ചകൾ തെളിഞ്ഞു വന്നപ്പോൾ നീ വല്ല കാമറാമാനാണോയെന്നാണ് (സഞ്ജയ് ഹാരിസ്) ഞാൻ ആലോചിച്ചത്. ശരിക്കും ബഷീറേ (ഫർഹാൻ ഫാസിൽ) നീ പോളിടെക്നിക്ക് പഠിച്ചിട്ട് വെറുതെ നിൽക്കുന്ന ഒരാളാണെന്നുള്ള കാര്യം മറന്നുപോയി. പക്ഷേ, നിന്‍റെ ഈ മുഴുനീളയുള്ള കത്തിന് (സിനിമ) പിന്നിൽ ആരുടെയോ കൈയുണ്ട്. ഇത്രയും വലിച്ച് നീട്ടി നിന്നെക്കൊണ്ട് എഴുതാൻ പറ്റൂലാ. കഥ എഴുതുന്നവരുടെയോ അല്ലേൽ സിനിമയൊക്കെ പിടിക്കുന്ന സംവിധായകന്‍റെയോ(അനീഷ് അൻവർ)കൈയുണ്ട് ഇതിൽ എനിക്കുറപ്പാണ്.



പക്ഷേങ്കില് നീ നല്ലവണ്ണം എന്നെ അങ്ങ് പൊക്കി അടിച്ചിട്ട് അവസാനം ആയപ്പോഴേക്കും എങ്ങനേലും ഒന്നു എഴുതി തീർത്ത് പോകാൻ വേണ്ടി എത്ര വെട്ടും കുത്തുമാണ് ഇതിൽ ഇട്ടുവച്ചിരിക്കുന്നത്. അത് മാത്രം എനിക്ക് ഇഷ്ടായില്ല. വല്ലാത്തൊരു അഭംഗിയാണ് അതുണ്ടാക്കിയത്. അടുത്ത കത്തെഴുതുന്പോൾ നീ അത് ശ്രദ്ധിക്കൂലോ അല്ലേ...

നിന്‍റെ കത്തിൽ ഒരു ഗ്രാമം തന്നെ ഉണ്ടല്ലോ... നീ പറഞ്ഞവരെയെല്ലാം എനിക്കറിയാലോ... പിന്നെ എന്തിനാണ് അവരെ കത്തിലേക്ക് വലിച്ചിട്ടത്. എന്നേക്കാൾ കൂടുതൽ ഈ നാടും നാട്ടാരുമെല്ലാം വന്നപ്പോൾ ലേശം അസൂയ അവരോട് തോന്നിപ്പോയി. അത് തെറ്റാണോ ബഷീറേ. ഇനി മേലാൽ നീ എഴുതുന്ന കത്തിൽ ഈ സുഹ്റ(സന അൽത്താഫ്) മാത്രമേ പാടുള്ളു. അത് എന്‍റെ അവകാശമാണെന്ന് കൂട്ടിക്കോ.



പിന്നെ, നീ എന്‍റെ വീട്ടിലെ റേഡിയോയെക്കുറിച്ച് പറഞ്ഞതും ടിവി വന്നപ്പോഴുണ്ടായ മാറ്റങ്ങളെ കുറിച്ചെല്ലാം പറഞ്ഞത് എനിക്ക് പെരുത്ത് ഇഷ്ടായി. പക്ഷേങ്കില് നീ ഓടിന് മുകളിൽ കയറി എന്നെ നോക്കിയ കാര്യമെല്ലാം കത്തിൽ കുത്തിക്കുറിച്ചത് ബാപ്പയ്ക്ക്(ജോയി മാത്യു)ലേശം പോലും പിടിച്ചില്ല കേട്ടോ. എന്നെ നോക്കി ബാപ്പ കണ്ണുരുട്ടിയപ്പോൾ ചെപ്പകുറ്റിക്ക് അടി വീണൂന്ന് കരുതിയതാ... ബാപ്പയ്ക്ക് നീ നിന്‍റെ കത്തിൽ(സിനിമയിൽ) മുൻഗണന കൊടുത്തതുകൊണ്ട് രക്ഷപ്പെട്ടു.



അല്ലാ, പ്രേമലേഖനം എന്നു പറഞ്ഞ് എന്‍റെ കൈയിൽ തന്ന കത്തിൽ എന്തിനാണ് നീ പാട്ടെല്ലാം എഴുതിവച്ചത്. വരികൾക്ക് അനുസരിച്ച് നീ സ്വപ്നം കാണൂന്ന് പറഞ്ഞപ്പോൾ നിറയെ നിറങ്ങളുള്ള കിനാവുകൾ മനസിൽ തെളിഞ്ഞു വന്നു. നല്ല അഴകുള്ള കിനാവുകൾ(പാട്ട് സീനുകൾ). നീ ചുമ്മാ ഇങ്ങനെ എന്നെ കൊതിപ്പിക്കല്ലേ.



നിന്‍റെ ചങ്ങാതിമാര് (ഹരീഷ് കണാരനും സംഘവും) കാട്ടിയ വികൃതികളൊക്കെ ബഹുരസായിട്ട് വർണിച്ചിട്ടുണ്ടല്ലോ.അതൊക്കെ വായിച്ചപ്പോൾ പലവട്ടം മുഖത്ത് ചിരിവിടർന്നു. പിന്നെ നമ്മുടെ നാട്ടാരെക്കുറിച്ചുള്ള നിന്‍റെ അഭിപ്രായം അതെനിക്ക് ഇഷ്ടായി. എത്ര നിഷ്കളങ്കരാണല്ലേ അവര്. ഒരു രാഷ്ട്രീയവും ഇല്ലാത്ത നീ, എന്തിനാണെടോ നാട്ടിലെ കമ്മ്യൂണിസ്റ്റ്കാരെയും പിന്നെ എന്‍റെ ബാപ്പാന്‍റെ പാർട്ടിയേയും കുറിച്ചെല്ലാം ഓർത്ത് ബേജാറാകുന്നത്. അവരെ കണക്കിന് നീ ചീത്ത വിളിക്കുന്നുണ്ടല്ലോ. ഓ നിനക്കെന്‍റെ ഉമ്മൂമ്മായെ(ഷീല) കുറിച്ച് എഴുതീട്ടും എഴുതീട്ടും തീരാത്ത പോലെ. എന്തായാലും നീ എന്‍റെ ഉമ്മൂമ്മായെ നല്ലപോലെ സോപ്പിടുന്നുണ്ട്. ഉമ്മൂമ്മായ്ക്ക് അത് നല്ലവണ്ണം രസിച്ചിട്ടുമുണ്ട് കേട്ടോ. നിന്നെ കുറിച്ച് പറയുന്പോൾ നൂറു നാവാണ്.



ഇടയ്ക്കൊക്കെ നിന്‍റെ എഴുത്ത് (അഭിനയം) ഓവറാകുന്നില്ലേയെന്ന് തോന്നിപ്പോയി. നിനക്കുണ്ടായ ഈ വലിയ കുറവ് ഏറെക്കുറെ അറിയാതെ പോയത് നാട്ടുകാര് കാരണമാണ്. അവരെക്കുറിച്ചുള്ള നിന്‍റെ പറച്ചിലുകളത്രയും എന്നെ കുടുകുടാ ചിരിപ്പിച്ചു. എന്നെ മാത്രമല്ല കേട്ടോ ഈ കത്ത് വായിച്ചവരെല്ലാം ചിരിച്ച് ചിരിച്ച് കരയുന്നത് എന്‍റെ കണ്ണുകൊണ്ട് കണ്ടതാണ്. ഈ നാടും നാട്ടുകാരുമാണ് നിന്‍റെ കത്തിന്‍റെ (സിനിമ) കരുത്ത്. അതു പക്ഷേ, നിന്‍റെ എഴുത്തിന്‍റെ ഗുണംകൊണ്ട് കുളമായി എന്ന് പറഞ്ഞാൽ മതിയല്ലോ...



നീ ഇതിൽ പറയുന്ന മറ്റൊരു പ്രണയമുണ്ടല്ലോ, അതെന്തോ പൊരുത്തക്കേടുകളുടെ ഇടയിൽപ്പെട്ട് വല്ലാണ്ട് ഞെരുങ്ങിപ്പോയപോലെ. എനിക്ക് മനസിലാകും, വാക്കുകൾ കിട്ടാനുള്ള ബുദ്ധിമുട്ടും പിന്നെ എങ്ങനെ എഴുതി നിർത്തുമെന്നുള്ള അങ്കലാപ്പുമെല്ലാം. ഇതെല്ലാം നിന്‍റെ കത്തിൽ പ്രകടമാണ്. എങ്കിലും ഈ കത്ത് എനിക്ക് പ്രിയപ്പെട്ടതാണല്ലോ. അതുകൊണ്ട് കുറവുകളെല്ലാം ഞാനങ്ങ് സഹിച്ചു.

എന്ന്, സ്വന്തം
സുഹ്റ..




വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.