Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ഫ്ളാഷ് ബാക്കിൽ തട്ടിവീണ് ടിയാൻ
ഫ്ളാഷ് ബാക്കുകൾ ചിലപ്പോഴൊക്കെ അപകടകാരികളാകാറുണ്ട്... പക്ഷേ, അത് ഒരു സിനിമയുടെ മുഴുവൻ താളം തെറ്റിക്കുമെന്ന് "ടിയാൻ' തെളിയിച്ചു. എന്തിനാണ് ഇത്രമാത്രം കടിച്ചാൽ പൊട്ടാത്ത ഡയലോഗുകൾ തിരുകിക്കയറ്റിയതെന്നു തിരക്കഥാകൃത്ത് മുരളി ഗോപി തന്നെയാണ് പറയേണ്ടത്. ഇതൊരു സീരിയസ് പടമല്ലേ അപ്പോൾ പിന്നെ ആൾക്കാർക്ക് പെട്ടെന്ന് കാര്യങ്ങളൊന്നും മനസിലാകരുതല്ലോ എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്. ലളിതമായി പറയാവുന്ന കാര്യങ്ങളെ വളച്ചൊടിച്ച് മതവും ജാതിയുമെല്ലാം തിരുകിക്കയറ്റി ഊതി വീർപ്പിച്ച് എന്തോ വലിയ സംഭവമാണെന്ന് തോന്നിപ്പിക്കാനുള്ള ശ്രമമാണ് ആകെ മൊത്തം പൊട്ടി പാളീസായി പോയത്.



വിഷയങ്ങളുടെ ധാരാളിത്തമാണ് ടിയാനെ സാധാരണ പ്രേക്ഷകരിൽ നിന്നും അകറ്റി നിർത്തുന്നത്. ദൈവം, മേൽജാതി കീഴ്ജാതി, സംസ്കൃതത്തിന്‍റെ പ്രാധാന്യം, ഇസ്‌ലാം മതത്തിന്‍റെ മഹത്വം... ചിത്രത്തിൽ കടന്നു വരുന്ന വിഷയങ്ങളുടെ കണക്കെടുത്താൽ എണ്ണിയാൽ ഒടുങ്ങില്ല. എന്തിനാണ് ഇത്രയധികം വിഷയങ്ങൾ ഇതിൽ തിരുകി പിടിപ്പിച്ചത്. അല്പം റിലാക്സേഷനു വേണ്ടി സിനിമ കാണാൻ വരുന്നവർ ഇതൊക്കെ കണ്ട് ഭ്രാന്തായി പോകത്തെയുള്ളു. അല്ലായെങ്കിൽ, പൈസ കൊടുത്തു പോയില്ലേ, കണ്ടു തീർക്കണം എന്ന മട്ടിൽ മൂന്നു മണിക്കൂറിനടുത്ത് തള്ളിവിടും. ഗതികേട് എന്നല്ലാതെ എന്തു പറയാൻ.




ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും പോലുള്ള മികച്ച നടന്മാരെ കടുകട്ടി ഡയലോഗുകൾ പറയിപ്പിച്ച് നാടക നടന്മാരാക്കി മാറ്റുകയാണ് ടിയാൻ. പിന്നെ മുരളി ഗോപി, തിരക്കഥ സ്വന്തമായതിനാൽ അതിലെ പ്രധാന വേഷങ്ങളിലൊന്ന് താൻ തന്നെ ചെയ്യുന്നതാണല്ലോ അതിന്‍റെ ശരി. മൊട്ടയടിച്ച് വില്ലനായി... ഞാനാണ്, ഞാൻ തന്നെയാണ് വില്ലനെന്ന രീതിയിൽ കണ്ണുകൾ കൊണ്ട് എന്തൊക്കയോ കാട്ടി ഇന്ദ്രജിത്തിനും പൃഥ്വിക്കും ഒപ്പം നാടക ഡയലോഗുകൾ തട്ടിവിടുകയാണ് കക്ഷി.



ഓവർ ബിൽഡപ്പാണ് ടിയാന് തിരിച്ചടിയായത്. ചിത്രം അങ്ങ് ഉത്തരേന്ത്യയിലാണ്. അപ്പോൾ പിന്നെ "ഗോമാംസം' മാർക്കറ്റിംഗിന് പറ്റിയ വിഷയങ്ങളാണല്ലോ. ആവശ്യാനുസരണം ചിത്രത്തിൽ അത് തിരുകിക്കയറ്റിയിട്ടുണ്ട്. ജാതിയുടെയും മതത്തിന്‍റെയും പേരിൽ അവിടുത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ ആദ്യപകുതി ചർച്ച ചെയ്യുന്നത്. പിന്നെ, പതിയെ ആൾദൈവങ്ങളിലേക്കും അവരുടെ ഗുണ്ടായസത്തിലേക്കും വഴിമാറുന്നു. പിടിച്ച് നിൽപ്പിനായുള്ള പോരാട്ടമാണ് ചുരുക്കത്തിൽ പറഞ്ഞാൽ ടിയാൻ. പട്ടാഭിരാമനെന്ന സംസ്കൃത പണ്ഡിതനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തുന്നത്. "കട്ട സീരിയസ്നെസ്' സംവിധായകൻ ജിയെൻ കൃഷ്ണകുമാർ ഇത്തരമൊരു നിർദ്ദേശമാണ് പട്ടാഭിരാമന് നൽകിയതെന്ന് ചിത്രം കണ്ടാൽ തോന്നു.



അസ്‌ലൻ മുഹമ്മദായാണ് നായകൻ പൃഥ്വിരാജിന്‍റെ വരവ്. ഒന്നാം പകുതിയേക്കാൾ സ്ക്രീൻ സ്പേസ് പൃഥ്വിക്ക് രണ്ടാംപകുതിയിലാണ് നൽകിയിരിക്കുന്നത്. ചിത്രത്തിൽ ഷൈൻ ചെയ്യാൻ അവസരം കിട്ടിയപ്പോഴൊക്കെ ഓവറാക്കി കുളമാക്കുകയാണ് അസ്‌ലൻ മുഹമ്മദ് ചെയ്തത്. അധോലോക ഗെറ്റപ്പിലുള്ള ഒന്നൊന്നര ഫ്ളാഷ് ബാക്ക് ചിത്രത്തെ വല്ലാണ്ട് ഉലച്ചു കളഞ്ഞു. ഷൈൻ ടോം ചാക്കോ പഞ്ചുള്ള ഡയലോഗുകൾ പതിഞ്ഞ ശബ്ദത്തിൽ പുറപ്പെടുവിച്ച് നല്ല രീതിയിൽ വെറുപ്പിച്ചു. വലിയ ബിൽഡപ്പുകളില്ലാതെയുള്ള സുരാജ് വെഞ്ഞാറമൂടിന്‍റെ പ്രകടനമാണ് ചിത്രത്തിൽ ആശ്വാസമാകുന്ന ഏക ഘടകം.



ഉത്തരേന്ത്യയുടെയും മുംബൈയിലേയും കാഴ്ചകൾ മികവോടെ തന്നെ പകർത്തിയ ഛായാഗ്രാഹകൻ സതീഷ് കുറുപ്പ് കൈയടി അർഹിക്കുന്നുണ്ട്. കാരണം, അദ്ദേഹം ഒപ്പിയെടുത്ത കാഴ്ചകളില്ലായിരുന്നുവെങ്കിൽ മൂന്ന് മണിക്കൂർ തള്ളിവിടാൻ പ്രേക്ഷകർ നന്നേ പാടുപെട്ടേനെ. പത്മപ്രിയക്കും അനന്യക്കും കിട്ടിയ കുഞ്ഞ് റോളുകൾ അവർ തരക്കേടില്ലാതെ ചെയ്തിട്ടുണ്ട്. സ്ത്രീ സാന്നിധ്യത്തിന്‍റെ കുറവ് അറിയിക്കാതിരിക്കാൻ നാട്ടുകാർക്കിടയിലും വിശ്വാസികൾക്കിടയിലും അവരെ യഥാക്രമം കുത്തിത്തിരികിയിട്ടുണ്ട്.



കോടികൾ മുതൽ മുടക്കുള്ള ചിത്രത്തിൽ പശ്ചാത്തല സംഗീതത്തിനൊന്നും ഒരു കുറവുമില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്കെല്ലാം ആവശ്യാനുസരണത്തിനുള്ള ബിജിഎമ്മും സെറ്റപ്പുമെല്ലാം ഗോപി സുന്ദർ ചെയ്തിട്ടുണ്ട്. രണ്ടാം പകുതിയിൽ പറയാനുള്ളതെല്ലാം പറഞ്ഞ് തീർത്ത് കൂട്ടിമുട്ടിക്കാനുള്ളതെല്ലാം കൂട്ടിമുട്ടിച്ച് കഴിയുമ്പോൾ പ്രേക്ഷകർ ഒരുപരുവത്തിലാകുമെന്നുമാത്രം.

(ഇനിയും ഇത്തരത്തിലുള്ള സാഹസങ്ങൾക്ക് മുരളി ഗോപി തുനിയുമോ എന്തോ...)

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.