Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ഉത്തരങ്ങളേറെയുള്ള രാവുകൾ
ചുമ്മാ ഒരു കഥ പറയുകയല്ല, ഒരുപിടി കഥകളെ കൂട്ടിയിണക്കി ഒരുപാട് ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും തരികയാണ് ഷാനിൽ മുഹമ്മദിന്‍റെ "അവരുടെ രാവുകൾ'. മൂന്നു യുവാക്കളും അവരുടെ ചുറ്റുപാടുമുള്ളവരും ഒരുപാട് കാര്യങ്ങൾ നമ്മളോട് സംവദിക്കുന്നുണ്ട്. ചില നോട്ടങ്ങളും പെരുമാറ്റങ്ങളും കാണുന്പോൾ ഇത് നമ്മൾ തന്നെയല്ലേയെന്ന് തോന്നിപ്പോകുക സ്വഭാവികം മാത്രം. ഇവർ മൂവരും നമ്മളിലുണ്ട്, ചില സമയങ്ങളിൽ, ചില നിമിഷങ്ങളിൽ ചില ടേണിംഗ് പോയിന്‍റുകളിൽ അത് കൃത്യമായി മനസിലാക്കിത്തരാൻ സംവിധായകന് കഴിയുന്നിടത്താണ് അവരുടെ രാവുകൾ നമ്മുടെയും കൂടെ രാവുകളാകുന്നത്.

പ്രതിസന്ധിയുടെ കടൽ നീന്തിക്കടന്നെത്തിയ ചിത്രത്തെ റിലീസിംഗ് ദിവസത്തിൽ പോലും ശ്വാസം വിടാൻ വിധി അനുവദിച്ചില്ല. പക്ഷേ, തടസങ്ങളുടെ ഘോഷയാത്രയെ പരിശ്രമത്തിന്‍റെ പാതയിലൂടെ ഷാനിൽ മറികടന്നപ്പോൾ പ്രേക്ഷകർക്ക് കിട്ടയത് സൗഹൃദത്തിന്‍റെ കഥ പറയുന്ന ഒരു നല്ല കൊച്ചു ചിത്രമാണ്. ആസിഫ് അലി(ആഷിഖ്), ഉണ്ണി മുകുന്ദൻ (സിദ്ധാർഥ്), വിനയ് ഫോർട്ട് (വിജയ്) എന്നിവരുടെ ജീവിതത്തിലൂടെയുള്ള ഓട്ടപ്പാച്ചിലാണ് സിനിമ. ഫ്ളാഷ് ബാക്കിലൂടെയുള്ള കഥപറച്ചിൽ രീതിയാണ് ചിത്രത്തിൽ സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്.




ഓരോരുത്തരുടെയും ജീവിതം കടന്നുവരുന്ന വഴികളിൽ ലാഗിംഗിന്‍റെ ഭൂതം ചിത്രത്തെ പിടികൂടുന്നുണ്ട്. പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരു പരിധിവരെ ചിത്രത്തിന്‍റെ സുഗമമായ ഒഴുക്കിന് വഴിതെളിക്കുന്നുണ്ട്. പക്ഷേ മൂവരുടെയും കഥ തുറന്നിടുന്നതിനിടയിൽ ചില വെട്ടിനിരത്തലുകൾ കൂടി വരുത്താൻ സംവിധായകൻ തയാറായിരുന്നെങ്കിൽ ആദ്യ പകുതി ബാലൻസിംഗ് തെറ്റാതെ തന്നെ ചിത്രം കടന്നു പോയേനെ.

ജീവിതത്തിലെ പ്രശ്നങ്ങളുടെ കടന്പകൾ ചാടിക്കടക്കാൻ പാടുപെടുന്ന മൂന്നുപേരുടെ ഇടയിലേക്ക് നെടുമുടി വേണു കടന്നുവരുന്നതോടെയാണ് ചിത്രത്തിന്‍റെ ഒഴുക്കിന് വേഗം വന്നത്. പരസ്പരം അറിയാത്ത മൂന്നു യുവാക്കളെ കൂട്ടിമുട്ടിക്കാൻ സംവിധായകൻ കണ്ടെത്തുന്ന വഴിയിലും വലിച്ചുനീട്ടൽ അനുഭവപ്പെടുന്നുണ്ട്.




യഥാർഥ പ്രശ്നം കണ്ടെത്തിയാൽ പിന്നെ ഉത്തരം കണ്ടുപിടിക്കുക സിംപിളല്ലേ... അതിന് പക്ഷേ ആദ്യം ചെയ്യേണ്ടത് യഥാർഥ പ്രശ്നം എന്താണെന്ന് കണ്ടെത്തണം. പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ടുവഴികളുണ്ട്. ഒന്ന്, എളുപ്പമുള്ള വഴി പിന്നെ, ബുദ്ധിമുട്ടുള്ള വഴി. ഒരു വഴികാട്ടിയെ പോലെ നെടുമുടി വേണു ഇവരോടൊപ്പം കൂട്ടുകൂടുന്നതോടെ ചിത്രം സൗഹൃദത്തിന്‍റെ കഥയായി പതിയെ വഴി മാറുന്നു. എളുപ്പവഴിയിലൂടെ പോയി പ്രശ്നങ്ങളെല്ലാം തീരുന്നുവെന്ന് കരുതുന്നിടത്ത് യഥാർഥ പ്രശ്നങ്ങൾ തുടങ്ങുകയേ ഉള്ളുവെന്നാണ് ചിത്രം പറയാൻ ശ്രമിക്കുന്നത്. ആദ്യ പകുതിയിൽ അവശേഷിപ്പിച്ചിട്ട് പോകുന്ന ചോദ്യങ്ങൾക്ക് രണ്ടാം പകുതിയിൽ ഉത്തരം തന്നു തുടങ്ങുന്നതോടെ കഥകൾക്കുള്ളിലെ കുരുക്കുകൾ താനേ അഴിഞ്ഞു തുടങ്ങും.




നടനാകാൻ തുനിഞ്ഞിറങ്ങുന്ന ആഷിഖായി ആസിഫ് അലി ചിത്രത്തിൽ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ശൈലിയിൽ മാറ്റം വരുത്താതെ വിനയ് ഫോർട്ട് സംഭാഷണങ്ങളിൽ നാടകീയത കുത്തിനിറയ്ക്കുന്നുണ്ട്. ഉണ്ണി മുകുന്ദൻ ചുള്ളനായി എത്തി പ്രേക്ഷകരെ കൈയിലെടുക്കുന്പോൾ കൃത്യമായ സ്‌ക്രീൻ സ്പേസ് നൽകി സംവിധായകൻ താരത്തെ മെരുക്കിയെടുത്തു. എറണാകുളത്തേയും വാഗമണ്ണിലേയും കാഴ്ചകളെ കാമറയ്ക്കുള്ളിലാക്കി അവരുടെ രാവുകൾക്ക് മിഴിവുള്ള ഫ്രെയിമുകൾ സമ്മാനിക്കാൻ ഛായാഗ്രാഹകൻ വിഷ്ണു നാരായണ് സാധിച്ചിട്ടുണ്ട്. ചിത്രത്തിന് ഫീൽഗുഡ് മൂഡ് കൈവരുന്നതും ഈ കാഴ്ചകളുടെ സന്പന്നതയിലൂടെ തന്നെയാണ്.




ബുദ്ധിമുട്ടേറിയ വഴികളിലേക്ക് കഥ തിരിയുന്നതോടെ ഈ മൂവർ സംഘം ജീവിതത്തെ നേരിടുന്ന രീതികൾക്ക് തന്നെ മാറ്റം ഉണ്ടാകുന്നു. അഴിയാകുരുക്കുകൾ ശരിയായ വഴിയിലൂടെ തന്നെ അഴിഞ്ഞുവീഴുന്ന കാഴ്ചകൾ പ്രതിസന്ധികളെ നേരിടുന്ന ഏതൊരാൾക്കും പ്രചോദനം നൽകുന്ന ഒന്നാണ്. ജീവിത പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ... ചുമ്മാ അവരുടെ രാവുകൾ കാണാൻ കയറിക്കോ... തിരിച്ചിറങ്ങുന്പോൾ അവർ ചില ഉത്തരങ്ങൾ നിങ്ങൾക്ക് സമ്മാനിച്ചേക്കാം.

(പ്രതിസന്ധികളെ സന്ധിയില്ലാതെ നേരിട്ട സംവിധായകൻ ഷാനിൽ മുഹമ്മദിന്‍റെ അവകാശവാദങ്ങളില്ലാത്ത ചിത്രമാണ് അവരുടെ രാവുകൾ. കാണാം ആ പ്രതിസന്ധികളെ മറികടന്ന രീതികൾ സിനിമയ്ക്കുള്ളിൽ നിന്നു തന്നെ.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.