Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
വനമകന് തലവെച്ചാൽ ബോറടിച്ച് മരിക്കാം...
കഥയില്ലായ്മയുടെ കൂട്ടിൽ അകപ്പെട്ട സംവിധായകന്‍റെ നിലവിളിയാണ് "വനമകൻ'. മനസിൽ കഥ ഒന്നുമില്ല, എന്നാൽ പിന്നെ കാടിനെ കൂട്ടുപിടിക്കാം. കാട് മാത്രം പോരാ, കാട്ടുവാസികൾ കൂടി ആകുന്പോൾ സംഭവം കുറച്ച് കൂടി കളർഫുള്ളാകും. എന്നിട്ട് ലോകത്ത് അങ്ങോളം ഇങ്ങോളം കാട്ടിൽ വസിക്കുന്നവർക്കായി ഒരു ഡെഡിക്കേഷനും കൂടി കൊടുത്താൽ സംഭവം ശുഭം. ഇത്തരം കാട്ടിക്കൂട്ടലുകളുടെ ആകെ തുകയാണ് സംവിധായകൻ എ.എൽ വിജയിയുടെ വനമകൻ. ആര്യ നായകനായി എത്തിയ കടന്പന് ശേഷം കാട് പ്രമേയമായി എത്തുന്ന തമിഴ് ചിത്രമാണ് വനമകൻ. ക്ലച്ച് പിടിക്കാതെ പോയ കടന്പന്‍റെ പാതയിലൂടെ തന്നെയാണ് ജയം രവി നായകനായി എത്തിയ വനമകന്‍റെയും യാത്ര.



നഗരവും കാടും തമ്മിൽ കൂട്ടിക്കുഴച്ച മിശ്രിതമാണ് വനമകനിൽ കാണാൻ കഴിയുക. തുടക്കം കാട്ടിൽ നിന്നാണെങ്കിലും നഗരക്കാഴ്ചകളിലേക്ക് അതിവേഗം കഥയെ തിരിച്ചുവിടുന്നുണ്ട് സംവിധായകൻ. നായികയുടെ മേനിയഴകിനെ ആവശ്യാനുസരണം ഉപയോഗിച്ച് ഗ്ലാമർ പരിവേഷം നൽകി തമിഴക ട്രെൻഡ് ചിത്രം കാത്തുസൂക്ഷിക്കുന്നുണ്ട്. കഥയില്ലായ്മയിൽ നിന്നും രക്ഷപ്പെടാനുള്ള നുണുക്കുവിദ്യകൾ മാത്രമായി അതിനെ കണ്ടാൽ മതി.

ആൻഡമാനിലേക്കുള്ള നായിക കാവ്യയുടെയും (സയിഷ സൈഗാൾ) സുഹൃത്തുക്കളുടെയും യാത്രയാണ് ചിത്രത്തിന് വഴിത്തിരിവ് സമ്മാനിക്കുന്നത്. കാട്ടിൽ നിന്നും നഗരത്തിലെത്തുന്ന വാസിയുടെ (ജയം രവി) പരാക്രമങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. വെറൈറ്റി ഗെറ്റപ്പിലാണ് വാസിയുടെ വരവെങ്കിലും അഭിനയം എന്നവണ്ണം കാട്ടിക്കൂട്ടിയ സംഭവം വികാസങ്ങളത്രയും ആവശ്യത്തിലധികം ബോറടി മാത്രമാണ് സമ്മാനിച്ചത്.




നഗരത്തിലെത്തിയ കാട്ടുവാസിയുടെ നന്മകൾ കാട്ടാനായിരുന്നു പിന്നീട് അങ്ങോട്ട് സംവിധായകൻ ശ്രമിച്ചത്. പക്ഷേ നന്മ ഇത്തിരി ഓവറായി പോയെന്നു മാത്രം. കോടിപതിയായ നായികയും വാസിയും തമ്മിൽ ഭാഷ അറിയാതെ തന്നെ സൗഹൃദത്തിലാകുന്നതും അവരുടെ ചുറ്റിക്കറക്കവുമെല്ലാം പുതുമ അവകാശപ്പെടാൻ പറ്റില്ലായെങ്കിലും തരക്കേടില്ലാത്തവിധം ചിത്രീകരിച്ചിട്ടുണ്ട്. ആദ്യ പകുതിയിലെ ജയം രവിയുടെ പ്രകടനം കണ്ടാൽ തുന്പിയെക്കൊണ്ട് കല്ലെടുപ്പിക്കാനല്ലേ സംവിധായകൻ ശ്രമിച്ചതെന്ന് ആർക്കായാലും തോന്നിപ്പോകും. മസിലുപെരുപ്പിച്ചിട്ടുണ്ട്, തരക്കേടില്ലാത്ത ബോഡി, പിന്നെ ഒത്ത പൊക്കം എല്ലാം ഒന്നിനൊന്ന് മികച്ചത് തന്നെ. പക്ഷേ അഭിനയം മാത്രം പോര.




ഒന്നാം പകുതിയിലെ നഗരകാഴ്ചകളിൽ നിന്നും കഥയെ കാട്ടിലേക്ക് അഴിച്ചുവിടുകയാണ് സംവിധായകൻ രണ്ടാം പകുതിയിൽ. വനമകൻ എന്നു പറഞ്ഞിട്ട് കാടു കാണിച്ചില്ലെങ്കിൽ എങ്ങനാ ശരിയാവുക. മോശം പറയരുതല്ലോ, ഛായാഗ്രാഹകൻ തിരു കാടഴക് മതിവരുവോളം ഒപ്പിയെടുത്തിട്ടുണ്ട്. കഥയെന്ന പേരിൽ സംവിധായകൻ കാട്ടിക്കൂട്ടിയ വിക്രിയകൾക്കിടയിലും ഒന്നാന്തരം ദൃശ്യവിരുന്നാണ് ഛായാഗ്രാഹകൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. രണ്ടരമണിക്കൂറിനോട് അടുത്തുള്ള സിനിമയിൽ മിഴിവുള്ള കാഴ്ചകൾ കൂടിയില്ലായിരുന്നെങ്കിൽ മുഷിപ്പിന്‍റെ അളവ് ക്രമാതീതമായി ഉയർന്നേനെ. പ്രകാശ് രാജിനെ പോലൊരു നടൻ യാതൊരുവിധ പ്രാധാന്യവുമില്ലാതെ ഒതുങ്ങി കൂടുന്ന കാഴ്ചയും ചിത്രത്തിൽ കാണാനാവും.

നഗര കാഴ്ചകൾക്കും കാനന കാഴ്ചകൾക്കും ഇടയിൽ കടന്നുവന്ന ഹാരിസ് ജയരാജിന്‍റെ പാട്ടുകൾ അത്രയും മിഴിവുള്ള ഫ്രെയിമുകളാൽ സന്പന്നമായിരുന്നു. നഗരത്തിൽ മരം കയറാൻ പറ്റാത്തതിന്‍റെ ബുദ്ധിമുട്ട് കാട്ടിലേക്ക് തുറന്നുവിടുന്നതോടെ നായകൻ തീർക്കുന്നുണ്ട്. മൃഗങ്ങളില്ലെങ്കിൽ പിന്നെ എന്തോന്ന് കാട്, ഒട്ടും കുറച്ചില്ല, പുലിയെ തന്നെ രംഗത്തിറക്കുന്നുണ്ട്. സ്പെഷൽ എഫക്ടാണെങ്കിലും മനുഷ്യ സ്നേഹിയായ പുലിയാണ് സംവിധായകൻ രംഗത്ത് ഇറക്കിയത്. നന്മ മനുഷ്യനിൽ മാത്രമല്ല മൃഗങ്ങളിലും ഉണ്ടെന്നു കാട്ടാനുള്ള സംവിധായകന്‍റെ വ്യഗ്രത ചിത്രത്തിൽ കാണാനാവും.




നഗരത്തിലിട്ട് ശ്വാസംമുട്ടിച്ച വാസിയെ കാട്ടിലേക്ക് ഇറക്കിവിട്ട ശേഷമുള്ള കാഴ്ചകൾ അത്രയും കണ്ടിരിക്കേണ്ടതു തന്നെയാണ്. നായിക കൂടെത്തന്നെയുണ്ടെങ്കിലും പ്രത്യേകിച്ച് കാര്യം ഒന്നുമില്ല. നായിക അപകടത്തിൽ പെടുന്നു, നായകൻ അതിസാഹസികമായി രക്ഷിക്കുന്ന പോലുള്ള പതിവ് കാഴ്ചകൾ വനമകനിലുമുണ്ട്. അത്തരം സീരിയസ് രംഗങ്ങൾ കണ്ടു കഴിയുന്പോൾ ചിരിവന്നാൽ പ്രേക്ഷകനെ കുറ്റം പറയാൻ പറ്റില്ല.

പിന്നെ ക്ലൈമാക്സ്. അവിടെ പിന്നെ ലോജിക്കില്ലായ്മയുടെ ഘോഷയാത്രയാണ്. കൊമേഷ്യൽ സിനിമകളുടെ സ്ഥിരം ചേരുവകളെ കാടിന്‍റെ പശ്ചാത്തലത്തിലേക്ക് വലിച്ചിടുക മാത്രമാണ് സംവിധായകൻ എ.എൽ വിജയ് വനമകനിൽ ചെയ്തിരിക്കുന്നത്. പരീക്ഷണങ്ങളുടെ തട്ടകമായ തമിഴകത്ത് നിന്നും ഇത്തരം തട്ടിക്കൂട്ട് ചിത്രങ്ങൾ വൻ താരനിരയുമായി പ്രത്യക്ഷപ്പെടുന്പോൾ പ്രേക്ഷകർ ഒന്ന് ജാഗരൂകരായിരിക്കുന്നത് നല്ലതാണ്.

(ജയം രവി, ഇത് ഇത്തിരി കൂടി പോയി... ഇനിയും ഈ വഴി വരുമോ ഇമ്മാതിരി സാഹസങ്ങളുമായി..?)

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.