Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
മചുക- തികവുറ്റ ഒരു സൈക്കോ ത്രില്ലർ
സാങ്കൽപ്പികതയുടെ ലോകത്തെ പുതുവെളിച്ചമാകുകയാണ് "മചുക'. മലയാള സിനിമയിൽ ഇതുവരെ പരീക്ഷിച്ച രീതികളെ തകിടംമറിച്ചു കൊണ്ടുള്ള അവതരണം. പരീക്ഷണങ്ങൾ ഇഷ്ടമാണെന്ന് പറയുക മാത്രമല്ല അത്തരം പരീക്ഷണങ്ങളെ സ്വീകരിക്കുന്നവർ കൂടിയാകണം ആസ്വാദകർ. അത്തരത്തിലുള്ള ഒരാളാണോ നിങ്ങൾ എങ്കിൽ തീർച്ചയായും മചുക കാണാൻ ടിക്കറ്റെടുത്തോളു. പേര് കേൾക്കുന്പോൾ ഇത് എന്തൂട്ട് സാധനമാണെന്ന് തോന്നിയേക്കാം. പേരിൽ മാത്രമല്ല ചിത്രം അടിമുടി മാറ്റങ്ങളുടെ ഒരു വേലിയേറ്റം തന്നെ സൃഷ്ടിക്കുന്നുണ്ട്. മചുകയെന്ന ബ്രസീലിയൻ വാക്കിന്‍റെ അർത്ഥം ആഴത്തിലുള്ള വേദനയെന്നാണ്. ആ വാക്കിന്‍റെ അർത്ഥത്തെ ചുറ്റിപ്പറ്റിയുള്ള കഥപറച്ചിലാണ് സംവിധായകൻ നടത്തിയിരിക്കുന്നത്.



ത്രില്ലടിപ്പിക്കാൻ വേണ്ടിയൊരു ത്രില്ലർ അല്ല മറിച്ച്, കഥപറഞ്ഞ് ചെറുസല്ലാപങ്ങൾ നടത്തി പതിയെ പതിയെ ചിത്രത്തിന് ഒരു ത്രില്ലർ സ്വഭാവം കൈവരുകയാണ്. ഒരു പുതുമുഖ സംവിധായകൻ ഏറ്റെടുക്കാവുന്ന പരമാവധി റിസ്കും ചുമലിലേറ്റിയാണ് ജയൻ വന്നേരി ഇത്തരമൊരു സാഹസത്തിനു മുതിർന്നതെന്ന് നിസംശയം പറയാം. വിട്ടുവീഴ്ചാ മനോഭാവം ഇല്ലാത്ത സംവിധായകനെ ചിത്രത്തിൽ കാണാനാവും. ചലഞ്ചിംഗ് ആയൊരു കഥ, അതിൽ രണ്ടേ രണ്ട് കഥാപാത്രങ്ങൾ മാത്രം. രണ്ടുമണിക്കൂറിനടുത്തുള്ള ചിത്രം. ആരു കേട്ടാലും പറഞ്ഞുപോകും ഈ റിസ്ക് അന്യായം തന്നെയെന്ന്.



12 മണിക്കൂറിൽ നടക്കുന്ന കഥയുടെ പശ്ചാത്തലം ഒരു വീടും അതിന്‍റെ പരിസരങ്ങളും മാത്രം.അപരിചിതരായ രണ്ടുപേരുടെ കണ്ടുമുട്ടലും പിന്നീട് ഉണ്ടാകുന്ന വഴിത്തിരിവുകളും ഇതുവരെ പോകാത്ത വഴികളിലൂടെ ചിത്രത്തെ കടത്തിക്കൊണ്ടുപോകുന്നു. ജേണലിസ്റ്റ് ട്രെയിനിയായ നിവേദിതയും (ജനനി അയ്യർ) അഡ്വ. അറിവഴകൻ (പശുപതി) എന്ന് സ്വയം പരിചയപ്പെടുത്തുന്നയാളും തമ്മിലുള്ള സൗഹൃദ സംഭാഷണം പല കേസുകളുടെയും കഥാവഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങുന്നിടത്താണ് ചിത്രത്തിന് ത്രില്ലിംഗ് മൂഡ് കൈവരുന്നത്.



ഒരു മനുഷ്യന്‍റെ വിവിധ മുഖങ്ങളും ഭാവങ്ങളും മണിക്കൂറുകളുടെ ഇടവേളകൾക്കിടയിൽ കടന്നു പോകുന്നത് ചിത്രത്തിൽ കാണാൻ കഴിയും. പശുപതി എന്ന നടനെ വേണ്ടപോലെ ഉപയോഗിച്ച ചിത്രമാണ് മചുക. മികച്ച പ്രകടനങ്ങൾ കൊണ്ട് തമിഴിൽ പേരെടുത്ത നടന്‍റെ ഒന്നാന്തരം പ്രകടനമാണ് ചിത്രത്തിൽ കാണാൻ കഴിയുക. കഥയും തിരക്കഥയുമാണ് നട്ടെല്ലെങ്കിലും ചിത്രത്തിന്‍റെ ജീവൻ തുടിക്കുന്നത് അത്രയും പശുപതിയെന്ന നടനിലൂടെയാണ്. എവിടെവേണമെങ്കിലും പിഴവു സംഭവിക്കാവുന്ന കഥാപശ്ചാത്തലത്തെ മഞ്ഞയും ചുവപ്പും കറുപ്പും കലർന്ന കളർ ടോണിൽ പൊതിഞ്ഞ് ഭദ്രമാക്കി വച്ചിരിക്കുകയാണ് സംവിധായകൻ.



ഏതൊരാൾക്കും രണ്ടോ അതിലേറെയോ മുഖങ്ങൾ ഉണ്ടാകാം. അത് തിരിച്ചറിയാത്തിടത്ത് കള്ളത്തരങ്ങൾ ജയിക്കുകയും തിരിച്ചറിയുന്നിടത്ത് സത്യം ജയിക്കുകയും ചെയ്യുന്നു. മചുകയിൽ ജയിച്ചത് കള്ളമോ സത്യമോ എന്നെല്ലാം ത്രില്ലടിപ്പിക്കും വിധമാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. നോർമൽ മൂഡിൽ തുടങ്ങി സന്തോഷത്തിന്‍റെയും സൗഹൃദത്തിന്‍റെയും വലയത്തിനുള്ളിലേക്ക് പിടിച്ചിട്ട് പതിയെ കഥക്കൂടിനുള്ളിലേക്ക് കയറ്റി പ്രേക്ഷകരെ ശരിക്കും പരീക്ഷിക്കുന്നുണ്ട് സംവിധായകൻ.



ആദ്യ പകുതിയിൽ ലാഘവത്തോടെ കാണുന്ന പലതും രണ്ടാം പകുതിയിലെ വഴിത്തിരിവുകളിലെ നിർണായക ഘടങ്ങളായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ആദ്യം മുതലേ ശ്രദ്ധയോടെ കാണേണ്ട ചിത്രമാണ് മചുക. രണ്ടുപേരെ വച്ചുള്ള ത്രില്ലറിന് ഒരുപാട് പരിമിതികൾ ഉണ്ടാവാം. എന്നാൽ അടിത്തറയുള്ള തിരക്കഥയുടെ പിൻബലത്തിൽ അതെല്ലാം മറികടക്കുകയാണ് സംവിധായകൻ സംവിധായകന്‍റെ മനസറിഞ്ഞുള്ള ഫ്രെയിമുകളാണ് ജോമോൻ തോമസ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഒരു ത്രില്ലറിന് അത്യന്താപേക്ഷിതമായ ഘടകമാണ് പശ്ചാത്തല സംഗീതം. പല മൂഡുള്ള ചിത്രത്തിന്‍റെ ഓരോ തലവും ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന്‍റെ അകന്പടി സേവിച്ചാണ് കടന്നു പോകുന്നത്.



ഇതുവരെ കടന്നു പോകാത്ത വഴികളിലൂടെ ആസ്വാദകരെ സഞ്ചരിപ്പിച്ച് പ്രണയവും പ്രതികാരവും മരണവെപ്രാളവുമെല്ലാം രണ്ടേ രണ്ടു പേരിലൂടെ സംവിധായകൻ അവതരിപ്പിക്കുന്പോൾ മലയാള സിനിമയിൽ ഇതുവരെ തുറക്കാത്ത വാതിൽ കൂടി താനേ തുറന്നിരിക്കുകയാണ്. ഈ പരീക്ഷണം നിങ്ങളെ നിരാശപ്പെടുത്തില്ല, ബോറടിപ്പിക്കില്ല... മറിച്ച്, സാങ്കൽപ്പികതയുടെ മറ്റൊരു മുഖം കൂടി കാട്ടിത്തരുകയാണ് ചെയ്യുക.

(അവകാശവാദങ്ങളില്ലാത്ത സംവിധായകന്‍റെ പുത്തൻ പുതിയ പരീക്ഷണമാണ് മചുക.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.