Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
അച്ചുവും കിച്ചുവും തനി തങ്കമാണ്..!
എടാ ചേട്ടാ... എടാ പൊട്ടൻ ചേട്ടാ... കിച്ചുവിന്‍റെ ഈ വിളി ഇനി പല വീടുകളിലും ഉയർന്നു കേൾക്കാം... പ്രേക്ഷകർക്ക് വൈകിക്കിട്ടിയ സ്വർണ നാണയങ്ങളാകുകയാണ് അച്ചുവും കിച്ചുവും. റിലീസിംഗ് ഒരുപാട് തവണ മാറ്റിവച്ച് കിട്ടിയ ഗ്യാപ്പിൽ തിയറ്ററിൽ കയറിക്കൂടിയ "ഗോൾഡ് കോയിൻസ്' രണ്ടു സഹോദരങ്ങളുടെ സ്നേഹബന്ധത്തിന്‍റെ കഥയാണ്.

കള്ളത്തരങ്ങൾക്ക് എന്തു ഭാരമാണല്ലേ...‍? ഇനി അച്ഛനോടും അമ്മയോടും ഉള്ള കാര്യമങ്ങ് പറഞ്ഞേക്കാം. കുഞ്ഞു നാവുകളിൽ നിന്നു കേൾക്കുന്ന ഇത്തരം വാചകങ്ങൾ തന്നെയാണ് ഗോൾഡ് കോയിൻസിന്‍റെ ട്രേഡ് മാർക്ക്. എഴുത്തും സംവിധാനവുമെല്ലാം ഒരാൾ തന്നെയാകുന്പോൾ കിട്ടുന്ന സ്വാതന്ത്ര്യം പ്രമോദ് ഗോപാൽ വേണ്ടുവോളം തന്‍റെ കന്നി ചിത്രത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.



കന്നി സംവിധാന സംരംഭത്തിന്‍റെ പരിമിതികളൊന്നും തന്നെ ചിത്രത്തിൽ ദൃശ്യമായില്ലായെന്നുള്ളതാണ് ഗോൾഡ് കോയിൻസിനെ വേറിട്ട് നിർത്തുന്നത്. എബിയിൽ വിനീത് ശ്രീനിവാസന്‍റെ ബാല്യകാലം അവതരിപ്പിച്ച മാസ്റ്റർ വാസുദേവ് കിച്ചുവായി ഗോൾഡ് കോയിൻസിൽ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്.



എബിയിലെ മിണ്ടാട്ടം അധികമില്ലാത്ത കുട്ടിയിൽ നിന്നു വാതോരാതെ സംസാരിക്കുന്ന കിച്ചുവിലേക്കുള്ള മാറ്റം വാസുദേവ് നല്ലപോലെ ആസ്വദിക്കുന്നുണ്ട്. അച്ചുവും കിച്ചുവും പിന്നെ കുറെ കുട്ടിത്തേവാങ്കുകളും കൂടെ ബിഗ് സ്ക്രീനിൽ പലരുടെയും പഴയകാല സ്കൂൾ ജീവിതങ്ങളെ തുറന്നിടുകയാണ് ചെയ്തിരിക്കുന്നത്. നാടിന്‍റെ പച്ചപ്പും നാട്ടിൻപുറത്തെ സാധാരണ ജീവിതവുമെല്ലാം വീണ്ടും ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ ക്ലീഷേയുടെ പിടിയിൽ നിന്ന് അകന്നുനിൽക്കാൻ സംവിധായകൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.



അച്ചുവും കിച്ചുവും തമ്മിലുള്ള കെമിസ്ട്രി പരമാവധി പ്രയോജനപ്പെടുത്തി കുഞ്ഞു മനസുകളിലെ ആഗ്രഹങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ പോക്ക്. ഇത്തരം കുഞ്ഞു വിഷയങ്ങൾ സിനിമയാക്കാൻ മാത്രം ഉണ്ടോയെന്നുള്ള തോന്നൽ ആദ്യ പകുതിയിൽ കടന്നുവരുമെങ്കിലും ചിത്രത്തിന്‍റെ മുന്നോട്ടുള്ള പോക്കിനിടെ അത് പതിയെ മനസിൽ നിന്നും വഴിമാറും.

സ്കൂളും പരിസരവും പിന്നെ അവിടുത്തെ വികൃതികളുമെല്ലാം ഗോൾഡ് കോയിൻസിലും സ്ഥാനം പിടിക്കുന്നുണ്ട്. ക്ലീഷേയുടെ ഓരത്ത് വരെയെത്തുന്ന ചിത്രം മറ്റൊരുതരത്തിലേക്ക് മാറ്റിക്കൊണ്ട് പോകുന്നത് കിച്ചുവാണ് (മാസ്റ്റർ വാസുദേവ്). അച്ചുവിന്‍റെ അനിയനാണെങ്കിലും "എടാ ചേട്ടാ നീയെന്താടാ ഇങ്ങനെ... നിനക്കു വേണ്ടി എല്ലാം ഞാൻ തന്നെ ചെയ്യണമല്ലോ..' കിച്ചുവിന്‍റെ കുഞ്ഞു നാവിലെ വലിയ സംസാരങ്ങൾ ചിത്രത്തിന്‍റെ മാറ്റ് കൂട്ടുന്നുണ്ട്.



അച്ഛനും അമ്മയും അറിയാതെ ചെയ്യുന്ന കാര്യങ്ങൾ വരുത്തിവയ്ക്കുന്ന കുഴപ്പങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. കള്ളം പറയാനും പിന്നെ അത് പറഞ്ഞ് ഫലിപ്പിക്കാനും കുട്ടികൾക്കുള്ള വിരുത് സംവിധായകൻ കൃത്യമായി ചിത്രത്തിൽ വരച്ചിട്ടുണ്ട്. അത്തരം രംഗങ്ങളെല്ലാം ചിരി പടർത്തുന്നതോടൊപ്പം അത് വരുത്തിവയ്ക്കുന്ന ചില്ലറ കുഴപ്പങ്ങൾ കൂടി ചിത്രത്തിൽ കടന്നു വരുന്നുണ്ട്. അച്ചുവും കിച്ചുവും ചെയ്യുന്ന കുറുന്പത്തരങ്ങൾക്കിടയിൽ പറ്റുന്ന അബദ്ധമാണ് ചിത്രത്തിന്‍റെ ഗതി തന്നെ മാറ്റുന്നത്. പിന്നെ അങ്ങോട്ടുള്ള പോക്കിൽ പലയിടത്തും സംവിധായകന്‍റെ പിടിയിൽ നിന്നു ചിത്രം വഴുതിപ്പോകുന്നുണ്ട്. കുട്ടികൾക്കിടയിലെ നിഷ്കളങ്കത കാട്ടാനായി എടുത്തിരിക്കുന്ന ചില രംഗങ്ങൾ ചിത്രത്തിലെ രസംകൊല്ലികളായി മാറുന്നുണ്ട്.



കോട്ടയത്തു നിന്നും എറണാകുളത്തേക്കുള്ള അച്ചുവിന്‍റെയും കിച്ചുവിന്‍റെയും യാത്രയും അവരുടെ ലക്ഷ്യവുമെല്ലാം ചിത്രത്തിന്‍റെ വേഗം കൂട്ടുന്നുണ്ട്. കുട്ടികൾക്കിടയിലും മാസും ക്ലാസുമെല്ലാം വഴങ്ങുമെന്നും ചിത്രം പറയുന്നുണ്ട്. വില്ലനെ ഇടിച്ചിടാൻ കാട്ടുന്ന കുട്ടിപ്പട്ടാളത്തിന്‍റെ പരാക്രമവും പിന്നീടുള്ള സ്ലോമോഷൻ വരവുമെല്ലാം കൈയടി അർഹിക്കുന്ന ഒന്നാണ്. അച്ചുവിന്‍റെയും കിച്ചുവിന്‍റെയും ലക്ഷ്യത്തിലേക്കുള്ള യാത്രക്കിടയിലെ തടസങ്ങൾ ചിത്രത്തെ ഉദ്വേഗജനകമാക്കുന്നതിനിടയിലും തപ്പലും തടയലും കടന്നുവരുന്നത് കല്ലുകടിയാണ്. മിഴിവുള്ള ഫ്രെയിമുകളും കണ്ണുകളെ തഴുകുന്ന കാഴ്ചകളും ചിത്രത്തിലങ്ങോളം ഇങ്ങോളം കാണാൻ കഴിയും. ഗ്രാമവും നഗരവുമെല്ലാം മഞ്ജുലാലിന്‍റെ കാമറയിൽ ഒഴുകി നടക്കുന്നത് കാണാൻ ഒരു പ്രത്യേക സുഖം തന്നെയാണ്.



സായ് കുമാറും സണ്ണി വെയ്നുമെല്ലാം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ചിത്രത്തിന്‍റെ ഗതി പൂർണമായും നിർണയിക്കുന്നത് കുട്ടികൾ തന്നെയാണ്. എഡിറ്റിംഗിൽ കുറച്ചു കൂടി കൃത്യത കാട്ടിയിരുന്നെങ്കിൽ ചിത്രത്തിന് ഇത്തിരി കൂടി ഒതുക്കം കിട്ടിയേനെ. സ്കൂളുകൾ തുറന്ന് കുട്ടിപ്പട്ടാളങ്ങൾ പഠനത്തിരക്കിലാണെങ്കിലും കിട്ടുന്ന ഒഴിവു സമയത്ത് കുടുംബവുമായി ഗോൾഡ് കോയിൻസിന് കയറിയാൽ നിരാശരാകില്ലെന്ന് ഉറപ്പ്.

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.